കൊല്ലം: ഓ­യൂ­രില്‍ ആ­റ് വ­യ­സു­കാ­രിയെ ത­ട്ടി­ക്കൊ­ണ്ടുപോ­യ കേ­സില്‍ ചാ­ത്ത­ന്നൂ­രി­ലെ വീ­ട്ടില്‍ പ്ര­തി­ക­ളു­മാ­യു­ള്ള തെ­ളി­വെ­ടു­പ്പ് പൂര്‍­ത്തി­യായി. രാ­വി­ലെ പ­ത്ത­ര­യ്­ക്ക് പ്ര­തി­ക­ളു­മാ­യി ഇ­വി­ടെ­യെത്തി­യ അ­ന്വേ­ഷ­ണ­സം­ഘം വൈ­കു­ന്നേ­രം മൂ­ന്ന് വ­രെ തെ­ളി­വെ­ടു­പ്പ് ന­ട­ത്തി.

കുട്ടി­യെ ത­ട്ടി­ക്കൊണ്ടു­പോ­യ ദിവ­സം ന­ട­ന്ന കാ­ര്യ­ങ്ങള്‍ അ­ന്വേ­ഷ­ണ­സം­ഘം പു­ന­രാ­വി­ഷ്­ക­രിച്ചു. പ്ര­തി­ക­ളുടെ വീ­ട്ടില്‍­നി­ന്ന് ചി­ല നിര്‍­ണാ­യ­ക ബാ­ങ്ക് രേ­ഖ­കളും ല­ഭി­ച്ചെ­ന്ന് അ­ന്വേ­ഷ­ണ­സം­ഘം അ­റി­യിച്ചു.

കു­ട്ടി­യെ ത­ട്ടി­ക്കൊണ്ടു­പോ­കാന്‍ ഉ­പ­യോ­ഗി­ച്ച സ്വി­ഫ്­റ്റ് ഡി­സ­യര്‍ കാറും ക­സ്റ്റ­ഡി­യിലെ­ടു­ത്തു. ഫോ­റ­സി­ക് സം­ഘവും വീ­ട്ടില്‍­നി­ന്ന് തെ­ളി­വു­കള്‍ ശേ­ഖ­രിച്ചു.

ചാ­ത്ത­ന്നൂ­രി­ലെ തെ­ളി­വെ­ടു­പ്പി­ന് ശേഷം വ്യാ­ജ ന­മ്പര്‍ പ്ലേ­റ്റ് നിര്‍­മ്മി­ച്ച പാ­രി­പ്പ­ള്ളി­യി­ലേ­ക്ക് പ്ര­തിക­ളെ കൊണ്ടു­പോ­യി.