ആ­ലപ്പുഴ: നൂ­റ­നാ­ട് മ­റ്റ­പ്പ­ള്ളി­യി­ലെ മ­ണ്ണെ­ടു­പ്പ് സ്റ്റേ ചെ­യ്­ത് ഹൈ­ക്കോ­ടതി. സര്‍­ക്കാര്‍­ പഠ­നം നട­ത്തി റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച­തി­ന് ശേഷ­മേ ഖന­നം അ­നു­വ­ദി­ക്കാ­നാ­കൂ എ­ന്ന് കോട­തി വ്യ­ക്ത­മാക്കി. ജ­നുവ­രി നാ­ല് വ­രെ മ­ണ്ണെ­ടു­പ്പ് കോട­തി ത­ടഞ്ഞു.

മണ്ണെ­ടു­പ്പ് അ­ടി­യ­ന്ത­ര­മാ­യി ത­ട­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് മ­റ്റ­പ്പ­ള്ളി­യി­ലെ പ­ഞ്ചായ­ത്ത് അം­ഗ­ങ്ങള്‍ സം­യു­ക്ത­മാ­യി നല്‍കി­യ ഹര്‍­ജി­യി­ലാ­ണ് കോട­തി ന­ട­പ­ടി. കേ­ന്ദ്ര സര്‍­ക്കാ­രിന്‍റെ മാര്‍­ഗരേ­ഖ അട­ക്കം ലം­ഘിച്ചു­കൊ­ണ്ടാ­ണ് മ­ണ്ണെ­ടു­പ്പ് ന­ട­ക്കു­ന്ന­തെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാ­യി­രു­ന്നു ഹര്‍ജി.

വ്യ­വസാ­യ സെ­ക്ര­ട്ട­റി രൂ­പീ­ക­രി­ക്കു­ന്ന സ­മി­തി മ­റ്റ­പ്പ­ള്ളി­യി­ലെ മ­ല­യില്‍ പരി­ശോ­ധ­ന ന­ട­ത്തി റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ക്ക­ണ­മെ­ന്ന് കോട­തി നിര്‍­ദേ­ശം നല്‍കി. ജ­നുവ­രി നാ­ലി­ന് മു­മ്പ് റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ക്കാ­നാ­ണ് നിര്‍­ദേശം.

ക­രാ­റു­കാര­ന് മ­ണ്ണെ­ടു­പ്പി­ന് പോ­ലീ­സ് സം­രക്ഷ­ണം നല്‍­കി­ക്കൊ­ണ്ടു­ള്ള മുന്‍ ഉ­ത്ത­രവും കോട­തി സ്‌­റ്റേ ചെ­യ്തു. ജ­നുവ­രി നാ­ലി­ന് കേസ് വീണ്ടും പ­രി­ഗ­ണി­ക്കും.