ന്യൂ­ഡല്‍ഹി: കേ­ര­ള­ത്തോ­ടുള്ള കേ­ന്ദ്ര അ­വഗ­ണ­ന സം­സ്ഥാന­ത്തെ ക­ടു­ത്ത സാ­മ്പത്തി­ക പ്ര­തി­സ­ന്ധി­യി­ലേ­ക്ക് ന­യി­ച്ചെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി പാര്‍­ല­മെന്‍റിൽ അ­ടി­യ­ന്ത­ര­പ്രമേയ നോ­ട്ടീ­സ്. കോണ്‍­ഗ്ര­സ് എംപി ടി.എന്‍.പ്ര­താ­പ­നാണ് നോ­ട്ടീ­സ് നല്‍­കി­യത്.

ബി­ജെ­പി­ക്ക് സ്വാ­ധീ­നം കു­റ­വുള്ള സം­സ്ഥാന­ങ്ങ­ളോ­ട് കേന്ദ്രം ക­ടു­ത്ത അ­വഗ­ണ­ന തു­ട­രു­ക­യാ­ണെ­ന്ന് നോ­ട്ടീ­സില്‍ പ­റ­യു­ന്നു. സ്­കൂ­ളി­ലെ ഉ­ച്ചഭ­ക്ഷ­ണ വി­തര­ണം പോലും ത­ട­സ­പ്പെ­ടു­ന്ന രീ­തി­യില്‍ രൂ­ക്ഷമാ­യ സാ­മ്പത്തി­ക ഞെ­രു­ക്ക­ത്തി­ലാ­ണ് കേ­ര­ളം.

ഇ­തി­ന്‍റെ പ്രധാ­ന കാര­ണം കേ­ന്ദ്ര അ­വ­ഗ­ണ­ന­യാണ്. പ്ര­ള­യ­കാല­ത്ത് ഫ­ണ്ട് ത­ന്നി­ല്ലെ­ന്ന് മാ­ത്രമല്ല, വി­ദേ­ശ­സ­ഹാ­യ­ങ്ങള്‍ അട­ക്കം മു­ട­ക്കു­ന്ന സ­മീ­പ­ന­മാ­ണ് കേ­ന്ദ്രം സ്വീ­ക­രി­ച്ചത്.

കേ­ര­ള­ത്തി­ലെ ജന­ങ്ങ­ളോ­ട് ശ­ത്രു­താമ­നോ­ഭാ­വം വ­ച്ച് പു­ലര്‍­ത്തുന്ന­ത് സ­ങ്ക­ട­ക­ര­മാ­ണെന്നും നോ­ട്ടീ­സില്‍ പ­റ­യുന്നു.