റാഞ്ചി: ജാർഖണ്ഡിൽ കൊലക്കേസ് പ്രതിയെ ജയിലിനുള്ളിൽ വെടിവച്ചു കൊന്നു. ഷാർപ്പ് ഷൂട്ടറായ അമൻ സിംഗ് ആണ് കൊല്ലപ്പെട്ടത്.

ധൻബാദ് ഡപ്യൂട്ടി മേയറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് അമൻ സിംഗ്. ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സഹതടവുകാരുമായി അമൻസിംഗ് വാക്കുതർക്കമുണ്ടായിരുന്നു. തുടർന്നാണ് ഇയാളെ വെടിവച്ച് കൊന്നത്.

വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അമൻസിംഗിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.