ഭോ­പ്പാല്‍: മ­ധ്യ­പ്ര­ദേ­ശില്‍ തി­ള­ക്ക­മാര്‍­ന്ന വി­ജ­യ­ത്തോ­ടെ ഭ­ര­ണ­തു­ടര്‍­ച്ച സ്വ­ന്ത­മാ­ക്കാന്‍ ബി­ജെപി. കോണ്‍­ഗ്ര­സി­നെ ബ­ഹു­ദൂ­രം പി­ന്നി­ലാ­ക്കി­യാ­ണ് സം­സ്ഥാന­ത്ത് ബി­ജെ­പി കു­തി­പ്പ് തു­ട­രു­ന്നത്.

ആ­കെ 230 സീ­റ്റു­ക­ളി­ലേ­ക്ക് ന­ട­ന്ന നി­യ­മസഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ 157 സീ­റ്റു­ക­ളില്‍ ബി­ജെ­പി ലീ­ഡ് നി­ല­നിര്‍ത്തി. കോണ്‍­ഗ്ര­സ്-70, മ­റ്റു­ള്ള­വര്‍-മൂ­ന്ന് എ­ന്നി­ങ്ങ­നെ­യാ­ണ് ലീ­ഡ് നില.

ഇ­ന്ത്യ മു­ന്ന­ണി­യു­ടെ പ്ര­തീ­ക്ഷ­കള്‍­ക്ക് മ­ങ്ങ­ലേല്‍­പ്പി­ക്കു­ന്ന കാ­ഴ്­ച­യാ­ണ് മ­ധ്യ­പ്ര­ദേ­ശ് അ­ട­ക്ക­മു­ള്ള മൂന്ന് സം­സ്ഥാ­ന­ങ്ങ­ളില്‍­നി­ന്ന് പു­റ­ത്തു­വ­രു­ന്നത്. കോണ്‍­ഗ്ര­സു­മാ­യു­ള്ള ചര്‍­ച്ച പ­രാ­ജ­യ­പ്പെ­ട്ട­തി­ന് പി­ന്നാ­ലെ സ­മാ­ജ്‌­വാ­ദി പാര്‍­ട്ടിയും ആം­ആ­ദ്­മി പാര്‍­ട്ടിയും ജെ­ഡി­യു­വു­മെല്ലാം മ­ധ്യ­പ്ര­ദേശിൽ സ്വ­ന്തം സ്ഥാ­നാര്‍­ഥിക­ളെ പ്ര­ഖ്യാ­പി­ച്ചി­രുന്നു.

ഇതും കോണ്‍­ഗ്ര­സി­ന്‍റെ ക­നത്ത തോല്‍­വി­ക്ക് കാ­ര­ണ­മാ­യെ­ന്നാ­ണ് വി­ല­യി­രുത്തല്‍.