ഹൈ­ദ­രാ­ബാദ്: തെലുങ്കാനയിൽ ബിആർഎസിനെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് വിജയത്തിലേക്ക്. ആകെ 119 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ 70 സീറ്റുകളിൽ കോൺഗ്രസിന് ലീഡുണ്ട്.

ബിആർഎസ്-30, ബിജെപി-ആറ്, മറ്റുള്ളവർ- ആറ് എ­ന്നി­ങ്ങ­നെ­യാ­ണ് ലീ­ഡ് നി­ല. വോട്ടെണ്ണലിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ ഒരു ഘട്ടത്തിലും നിലവിലെ ഭരണകക്ഷിയായ ബിആർഎസിന് ലീഡ് ഉയർത്താനായില്ല. ഭരണവിരുദ്ധവികാരം വോട്ടെടുപ്പിൽ ശക്തമായി പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ.

മ­ത്സ­രി­ച്ച ര­ണ്ട് മ­ണ്ഡ­ല­ങ്ങ­ളി­ലും മു­ഖ്യ­മന്ത്രി കെ.ച­ന്ദ്ര­ശേ­ഖര്‍ റാ­വുവിനും അ­ടി­പതറി. കാ­മ­റെഡ്ഡി, ഗജ്വല്‍ മ­ണ്ഡ­ല­ങ്ങ­ളി­ലാ­ണ് കെ­സി­ആര്‍ ജ­ന­വി­ധി തേ­ടി­യത്. ര­ണ്ടി­ട­ത്തും­ കെ­സി­ആര്‍ പി­ന്നി­ലാ­ണ്.

നവംബര്‍ 30 നായിരുന്നു തെലുങ്കാനയില്‍ വോട്ടെടുപ്പ് നടന്നത്. അതിന് ശേഷം പുറത്ത് വ­ന്ന ഭൂ­രി­ഭാഗം എക്‌­സിറ്റ് പോളുകളും കോണ്‍ഗ്രസിനാണ് ജയം പ്രവചിച്ച­ത്. ഇ­ത് അ­ക്ഷ­രാര്‍­ത്ഥ­ത്തില്‍ ശ­രി­വ­യ്­ക്കു­ന്ന ഫ­ല­സൂ­ച­ന­ക­ളാ­ണ് പു­റ­ത്തു­വ­രു­ന്നത്.