കൊല്ലം: ഓയൂരിൽ തട്ടിക്കൊണ്ടുപോകൽ കേസിൽ പോലീസ് പിടികൂടിയ പദ്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. അന്വേഷണസംഘം കാണിച്ച പത്തിലധികം ചിത്രങ്ങളിൽ നിന്നുമാണ് ഇയാളെ കുട്ടി തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂർ പോലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽനിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്.