അടൂർ: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ അടൂർ പോലീസ് ക്യാമ്പിൽ എത്തിച്ചു. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറും ക്യാംമ്പിലെത്തിച്ചു.

വിദേശത്ത് പോകാൻ പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയതിലെ പ്രതികാരമാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നഴ്സിംഗ് റിക്രൂട്ട്മെന്‍റിന് വേണ്ടി കുട്ടിയുടെ അച്ഛൻ റെജി പണം വാങ്ങിയെന്നും എന്നാൽ ജോലി ലഭിക്കാത്തതിലുള്ള വിരോധമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

കേസുമായി ബന്ധപ്പെട്ട് ദമ്പതികളും മകളുമാണ് പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് തെങ്കാശി പുളിയറയില്‍ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.