കൊച്ചി: നവകേരള സദസിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിര്‍ദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

മുനിസിപ്പൽ കൗൺസിലിന്‍റെ അനുമതിയില്ലാതെ നവകേരള സദസിന് തദ്ദേശഭരണ സ്ഥാപനത്തിന്‍റെ ഫണ്ടിൽനിന്ന് പണം ചെലവഴിക്കാൻ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സർക്കാർ നിർദേശവും ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്‍റെ നിർദേശത്തിനെതിരെ പറവൂർ നഗരസഭ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി.