ക­ണ്ണൂര്‍: വി­സി­യു­ടെ പു­നര്‍­നി­യ­മ­ന­ത്തി­ന് ഗ­വര്‍­ണര്‍­ക്ക് ശി­പാര്‍­ശ നല്‍­കാന്‍ ഉ­ന്ന­ത­വി­ദ്യാ­ഭ്യ­സ­മ­ന്ത്രി­ക്ക് അ­ധി­കാ­ര­മു­ണ്ടെ­ന്ന് ഇ­ട­തു­മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാ­ജന്‍. ചാന്‍­സി­ലറാ­യ ഗ­­വര്‍­ണര്‍­ക്ക് മന്ത്രി കത്ത് കൊ­ടു­ത്ത­തില്‍ തെ­റ്റി­ല്ലെ­ന്നും ജ­യ­രാ­ജന്‍ പ്ര­തി­ക­രിച്ചു.

ക­ണ്ണൂര്‍ വി­സി­യു­ടെ പു­നര്‍­നി­യമ­നം സു­പ്രീം­കോ­ട­തി റ­ദ്ദാക്കി­യ പ­ശ്ചാ­ത്ത­ല­ത്തില്‍ മാ­ധ്യ­മ­ങ്ങ­ളോ­ട് പ്ര­തി­ക­രി­ക്കു­ക­യാ­യി­രു­ന്നു ജ­യ­രാ­ജന്‍. ബാ­ഹ്യ­സ­മ്മര്‍­ദ­ത്തി­ന് വ­ഴ­ങ്ങി­യാ­ണ് താന്‍ നി­യ­മ­നം അം­ഗീ­ക­രി­ച്ച­തെ­ന്ന് ഗ­വര്‍­ണര്‍ പ­റഞ്ഞ­ത് വ്യാ­ജ­മാണ്. മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സ് അ­ത്ത­ര­ത്തില്‍ ഇ­ട­പെ­ട്ടി­ട്ടി­ല്ലെ­ന്നാ­ണ് താന്‍ മ­ന­സി­ലാ­ക്കു­ന്നത്.

മു­ഖ്യ­മ­ന്ത്രി­യുടെയോ മ­ന്ത്രി­മാ­രുടെയോ ബാ­ഹ്യ ഇ­ട­പെ­ട­ലി­ന് വി­ധേ­യ­നാ­കേ­ണ്ട ആളാണോ ഗ­വര്‍­ണ­ര്‍. അദ്ദേഹ­ത്തിന്‌ സ്വ­ന്ത­മാ­യി ഒ­രു നി­രീ­ക്ഷ­ണ­മി­ല്ലേ എന്നും ജ­യ­രാജന്‍ ചോ­ദിച്ചു.

സ­ത്യ­പ്ര­തി­ജ്ഞാ­ലംഘ­നം ന­ടത്തി­യ ഗ­വര്‍­ണര്‍ സ്ഥാന­ത്ത് തു­ട­രാന്‍ യോ­ഗ്യ­ന­ല്ലെന്നും ജ­യ­രാ­ജന്‍ പ­റഞ്ഞു.