തി­രു­വ­ന­ന്ത­പുരം: ക­ണ്ണൂ­രില്‍ കി­ണ­റ്റില്‍ നി­ന്ന് പി­ടി­കൂടിയ പു­ലി ച­ത്ത സം­ഭ­വ­ത്തില്‍ വ­നം­വ­കു­പ്പ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് വീ­ഴ്­ച­യു­ണ്ടാ­യി­ട്ടി­ല്ലെ­ന്ന് വ­നം­മന്ത്രി എ.കെ.ശ­ശീ­ന്ദ്രന്‍.

പു­ലി­യെ മ­യ­ക്കു­വെ­ടി വ­യ്­ക്കാ­തെ പി­ടി­കൂ­ടാന്‍ ക­ഴി­യില്ല. മ­യ­ക്കു­വെ­ടി വ­യ്­ക്കാ­തെ അ­പ­ക­ട­കാ­രി­കളാ­യ മൃ­ഗങ്ങ­ളെ പി­ടി­ക്കാ­നു­ള്ള മ­റ്റ് ശാ­സ്­ത്രീ­യ മാര്‍­ഗ­ങ്ങ­ളൊന്നും ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് മു­ന്നില്‍ ഇ­പ്പോ­ഴില്ല. ജ­ന­ങ്ങ­ളു­ടെ ജീ­വ­നാ­ണ് പ്ര­ധാ­ന­മെന്നും മന്ത്രി പ്ര­തി­ക­രിച്ചു.

ഇ­ത്ത­രം കാ­ര്യ­ങ്ങ­ളില്‍ വി­മര്‍ശ­നം ഉ­ന്ന­യി­ക്കുന്ന­ത് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ മ­നോ­വീ­ര്യ­ത്തെ ത­കര്‍­ക്കു­മെന്നും മന്ത്രി കൂ­ട്ടി­ച്ചേർത്തു. പാനൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍നിന്നും പിടികൂടിയ പു­ലി­യാ­ണ് ബു­ധ­നാഴ്ച വൈ­കി­ട്ടോ­ടെ ച­ത്ത­ത്.

പുലിയെ മയക്കുവെടിവച്ചാണ് കിണറ്റില്‍നിന്നും പിടികൂടി കൂട്ടിലേക്ക് മാറ്റി­യത്. ഇതിനു പിന്നാലെയാണ് പുലി ചത്തത്.