കോട്ടയം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാൻ കഴിയാത്തത് വലിയ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാധ്യമങ്ങളും ജനങ്ങളും ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് കുട്ടിയെ തിരിച്ചുകിട്ടിയതെന്നും പകൽവെളിച്ചത്തിൽ കുട്ടിയെ നഗരമധ്യത്തിൽ ഇറക്കിവിട്ടപ്പോൾ പോലീസ് എന്തുചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

നിരത്തുകളിൽ സ്ഥാപിച്ച എഐ കാമറകൾ ഗുണം ചെയ്തില്ലെന്നും മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ഉപേക്ഷിക്കാനും ഗുണ്ടാസംഘങ്ങൾക്ക് കഴിയുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേസിൽ ഗൂഢാലോചന, പ്രേരണ എന്നിവ സംബന്ധിച്ച് ഒരു ലീഡും പോലീസിന്‍റെ കൈയിലില്ലെന്നും സർക്കാർ ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.