സിഎസ്ഐ ബിഷപ്പിനെയും താഴത്തങ്ങാടി ഇമാമിനെയും സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
സിഎസ്ഐ ബിഷപ്പിനെയും താഴത്തങ്ങാടി ഇമാമിനെയും സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
Thursday, September 16, 2021 5:29 PM IST
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. താഴത്തങ്ങാടി ഇമാമുമായി ചേർന്ന് സംയുക്ത വാർത്താ സമ്മേളനം വിളിച്ച ബിഷപ്പിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. സംയുക്ത വാർത്താ സമ്മേളനം വിളിച്ചതിലൂടെ ബിഷപ്പ് കേരളത്തിന്‍റെ കണ്ണുതുറപ്പിച്ചതായി സതീശൻ പറഞ്ഞു.

താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലത്തെയും സതീശൻ സന്ദർശിച്ചിരുന്നു. പാലാ ബിഷപ്പുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്ന് സതീശൻ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായതിനാലാണ് ബിഷപ്പിനെ കാണാത്തത്. കാണേണ്ട സാഹചര്യം ഉണ്ടെങ്കിൽ താൻ തീർച്ചയായും കാണുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.