ഞെട്ടറ്റ് സിറ്റി ; യുണൈറ്റഡിനും ലിവർപൂളിനും ജയം
ഞെട്ടറ്റ് സിറ്റി ; യുണൈറ്റഡിനും ലിവർപൂളിനും ജയം
Friday, December 8, 2023 2:50 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി അപ്രതീക്ഷിത തോൽവി വഴങ്ങിയപ്പോൾ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ജയം സ്വന്തമാക്കി. ആസ്റ്റണ്‍ വില്ലയാണ് നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് ജയം നേടിയത്.

ലിയോണ്‍ ബെയ്‌ലി 74-ാം മിനിറ്റിൽ നേടിയ ഗോൾ വില്ലയ്ക്കു ജയമൊരുക്കി. ജയത്തോടെ 32 പോയിന്‍റുമായി വില്ല മൂന്നാം സ്ഥാനത്തെത്തി. 30 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്താണ്. ഈ സീസണിൽ സിറ്റിയുടെ മൂന്നാം തോൽവിയാണ്. ആസ്റ്റണ്‍ വില്ല ഹോം ഗ്രൗണ്ടിൽ നേടുന്ന തുടർച്ചയായ 14-ാം ജയവും.

ചെൽസിക്കെതിരേ മികച്ച ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനും ടെൻ ഹാഗിനും ആശ്വാസം. രണ്ടു മത്സരങ്ങൾക്കുശേഷം യുണൈറ്റഡ് നേടുന്ന ജയമാണ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫർഡിൽ 2-1നാണ് യുണൈറ്റഡ് ചെൽസിയെ തോൽപ്പിച്ചത്. സ്കോട് മാക്‌ടോമിനെയുടെ (19’, 69’) ഇരട്ട ഗോളാണ് ചുവന്ന ചെകുത്താന്മാർക്ക് കരുത്തായത്. ചെൽസിക്കായി കോൾ പാമർ (45’) വലകുലുക്കി. 27 പോയിന്‍റുമായി യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 19 പോയിന്‍റുള്ള ചെൽസി പത്താമതും.


ലിവർപൂൾ 2-0ന് ഷെഫീൾഡ് യുണൈറ്റഡിനെ തോല്പിച്ചു. ജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. വിർജിൽ വാൻ ഡിക് (37’), ഡൊമിനിക് സൊബോസ് ലെ (90+4) എന്നിവരാണ് ഗോൾ നേടിയത്. 34 പോയിന്‍റാണ് ലിവർപൂളിനു. 36 പോയിന്‍റുമായി ആഴ്സണലാണ് ഒന്നാമത്.
ഫുൾഹാം 5-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ബോണ്‍മൗത്ത് 2-0ന് ക്രിസ്റ്റൽ പാലസിനെയും ബ്രൈറ്റൻ 2-1ന് ബ്രെന്‍റ്ഫോർഡിനെയും തോല്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.