ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ഹീറോ താനാണെന്ന് അടിവരയിട്ട് ശുഭ്മാൻ ഗിൽ
ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ഹീറോ  താനാണെന്ന് അടിവരയിട്ട് ശുഭ്മാൻ ഗിൽ
Monday, May 22, 2023 11:27 PM IST
സച്ചിൻ തെണ്ടുൽക്കറിനും ശേഷം വിരാട് കോഹ്‌ലി... കോഹ്‌ലിക്കു ശേഷം ....? ചോദ്യം മുഴുപ്പിക്കുന്നതിനു മുന്പുതന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പറയുന്നു ശുഭ്മാൻ ഗിൽ... അതേ, സച്ചിനും കോഹ്‌ലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിന്‍റെ സൂപ്പർ ഹീറോ താനാണെന്ന് അടിവരയിട്ട് ശുഭ്മാൻ ഗിൽ.

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസും കൊന്പുകോർത്തപ്പോഴായിരുന്നു രാജസിംഹാസനത്തിനായുള്ള പോരാട്ടവും അരങ്ങേറിയത്. കോഹ്‌ലിക്കും മുകളിലേക്കുള്ള യാത്രയാണു ശുഭ്മാൻ ഗിൽ നടത്തിയതെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.

ഇരുപത്തിമൂന്നുകാരനായ ഗില്ലിന്‍റെ കരിയർ ആരംഭദശയിലാണെങ്കിലും ഇതിനോടകം കോഹ്‌ലിക്കും മുകളിലാണു തന്‍റെ ബാറ്റിംഗ് കരുത്തെന്ന് ഗിൽ വ്യക്തമാക്കിക്കഴിഞ്ഞു. അതിന്‍റെ നേർസാക്ഷ്യമായിരുന്നു കോഹ്‌ലിയുടെ 61 പന്തിൽ 101 നോട്ടൗട്ടിനെതിരേ ഗിൽ നേടിയ 52 പന്തിൽ 104 നോട്ടൗട്ട്. എട്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 200 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ സെഞ്ചുറി. കോഹ് ലിയുടേത് ഒരു സിക്സും 13 ഫോറും ഉൾപ്പെടെ 165.57 സ്ട്രൈക്ക് റേറ്റിലും.

കോഹ്‌ലിയുടെ സെഞ്ചുറി വിഫലമാക്കി ഗില്ലിന്‍റെ സെഞ്ചുറി കരുത്തിൽ ഗുജറാത്ത് ആറു വിക്കറ്റ് ജയത്തോടെ തലയുയർത്തി. അതോടെ 2023 സീസണ്‍ പ്ലേ ഓഫ് കാണാതെ ബംഗളൂരു പുറത്തും.

സൂപ്പർ ഹീറോ


ക്രിക്കറ്റിൽ ഹീറോകളെയാണ് ആവശ്യമെന്നും സച്ചിനും കോഹ്‌ലിക്കും ശേഷം ഇനി ഇന്ത്യയുടെ ഹീറോ ശുഭ്മാൻ ഗിൽ ആയിരിക്കുമെന്നും പറഞ്ഞത് മറ്റാരുമല്ല, ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ മാത്യു ഹെയ്ഡൻ. അടുത്ത 10-15 വർഷം ഗില്ലായിരിക്കും ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ മേൽവിലാസം എന്നാണു ഹെയ്ഡന്‍റെ വാക്കുകൾ.

ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും സെഞ്ചുറിയുള്ള അഞ്ചാമത് മാത്രം ഇന്ത്യൻ ബാറ്റർ എന്ന റിക്കാർഡ് ഫെബ്രുവരിയിൽ ഗിൽ സ്വന്തമാക്കിയിരുന്നു. സുരേഷ് റെയ്ന, കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് ഈ നേട്ടത്തിൽ മുന്പ് എത്തിയത്. രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറിൽ കോഹ്‌ലിയെ (122) പിന്തള്ളിയാണ് ഗിൽ (126) ഒന്നാം സ്ഥാനത്തിരിക്കുന്നതെന്നതും ശ്രദ്ധേയം. ഇതിനെല്ലാം പിന്നാലെയാണ് ഐപിഎല്ലിൽ ഇരുവരുടെയും നേർക്കുനേർ സെഞ്ചുറി പോരാട്ടം.

കോഹ്‌ലിയുടെ ഏഴാം സെഞ്ചുറിയാണിത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന റിക്കാർഡ് ക്രിസ് ഗെയ്‌ലിനെ (ആറ്) മറികടന്ന് കോഹ്‌ലി സ്വന്തമാക്കി.

ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന മൂന്നും നാലും
ബാറ്റർമാർ എന്ന നേട്ടത്തിൽ ബംഗളൂരുവിന്‍റെ വിരാട് കോഹ്‌ലിയും ഗുജറാത്തിന്‍റെ ശുഭ്മാൻ ഗില്ലും. ഇരുവരുടെയും ആദ്യ സെഞ്ചുറി സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയായിരുന്നു എന്നതും രസകരം. ശിഖർ ധവാൻ (2020), ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ (2022) എന്നിവരാണ് ഇതിനു മുന്പ് തുടർച്ചയായ രണ്ട് സെഞ്ചുറി നേടിയവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.