റയൽ 100
റയൽ 100
Thursday, November 25, 2021 11:39 PM IST
ടിറാൽപെൽ (മോൾഡൊവ): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ, ഗ്രൂപ്പ് ഘട്ടത്തിൽ 100 ജയം നേടുന്ന ആദ്യ ക്ലബ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്.

യൂറോപ്യൻ മുൻനിരപ്പോരാട്ടത്തിൽ 1000 ഗോൾ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടം ഈ മാസം ആദ്യം സ്വന്തമാക്കിയ റയൽ, ഗ്രൂപ്പ് ഡിയിൽ മോൾഡൊവൻ ക്ലബ്ബായ ഷെറിഫിനെതിരേ ജയം സ്വന്തമാക്കിയതോടെയാണു ഗ്രൂപ്പ്ഘട്ടത്തിൽ 100 ജയം തികച്ചത്. ഷെറിഫിന്‍റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ 3-0നായിരുന്നു റയൽ മാഡ്രിഡിന്‍റെ ജയം. ഡേവിഡ് അലാബ (30’), ടോണി ക്രൂസ് (45+1’), കരിം ബെൻസെമ (55’) എന്നിവരാണു റയലിനായി വലകുലുക്കിയത്.


ജയത്തോടെ റയൽ പ്രീക്വാർട്ടറിലും പ്രവേശിച്ചു. തുടർച്ചയായി 25-ാം തവണയാണ് റയൽ ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ഡോണെറ്റ്സ്കിനെ കീഴടക്കി (2-0) ഇറ്റാലിയൻ സംഘമായ ഇന്‍റർ മിലാൻ നോക്കൗട്ട് ഉറപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.