സജൻ പുറത്ത്
സജൻ പുറത്ത്
Tuesday, July 27, 2021 1:43 AM IST
ടോക്കിയോ: പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയുടെ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്. ഹീറ്റ്സിൽ ഒരു മിനിറ്റ് 57.22 സെക്കൻഡിൽ നാലാമതെത്തിയെങ്കിലും സാജന് സെമിയിലേക്കു യോഗ്യത നേടാനായില്ല. സജന്‍റെ മികച്ച വ്യക്തിഗത സമയത്തെക്കാൾ കുറവാണിത്. 38 നീന്തലുകാരിൽ 24-ാം സ്ഥാനത്താണ് സജൻ. 16 പേരാണു സെമിയിലെത്തുന്നത്.

തോൽവിയിലും പ്രതീക്ഷ

ബാഡ്മിന്‍റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യക്കു തോൽവി. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സാത്വിക്സായ് രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്തോനേഷ്യയുടെ കെവിൻ സഞ്ജയ സുകമുൽജോ-മാർക്കസ് ഫെർണാൽഡി ജിഡിയോണ്‍ സഖ്യം പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-13, 21-12) ഇന്ത്യയുടെ തോൽവി. സ്കോർ: ലോക ഒന്നാം നന്പറുകാരായ ഇന്തോനേഷ്യൻ സഖ്യത്തിനെതിരേ ശരാശരി പ്രകടനം പുറത്തെടുക്കാനേ ഇന്ത്യൻ ടീമിനായുള്ളൂ. വെറും 32 മിനിറ്റ് മാത്രമായിരുന്നു മത്സരം നീണ്ടത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ സാധ്യകൾ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ടീം ബ്രിട്ടനെ നേരിടും.


ആശിഷ്കുമാർ തോറ്റു

പുരുഷ ബോക്സിംഗ് മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ആശിഷ് കുമാർ ആദ്യ റൗണ്ടിൽ പുറത്ത്. ചൈനയുടെ ടൗഹീത എർബീകിനോട് ഒന്നു പൊരുതാൻപോലും ആകാതെയാണ് ഇന്ത്യൻ താരം 5-0ന് കീഴടങ്ങിയത്.

ടോക്കിയോയിൽ ഇന്ത്യ ഇന്ന്

ഷൂട്ടിംഗ്

10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം യോഗ്യത-
സൗരഭ് ചൗധരി/മനു ഭാകർ, അഭിഷേക് വർമ/യശസ്വിനി സിംഗ് ദേശ്വാൾ 5.30 am

10 മീറ്റർ എയർ റൈഫിൾ മികസഡ് ടീം യോഗ്യത-
ദിവ്യാൻഷ് സിംഗ് പൻവാർ/ഇളവേനിൽ വാളറിവേൻ, ദീപക് കുമാർ/അൻജും മൗദ്ഗിൽ 9.45 am

ഹോക്കി

പുരുഷന്മാർ - ഇന്ത്യ xസ്പെയിൻ 6.30 am

ബോക്സിംഗ്

വനിതകളുടെ വെൽട്ടർവെയ്റ്റ് റൗണ്ട് 16-ലൗലിന ബോർഗോഹെയ്ൻ 10.57 am

ബാഡ്മിന്‍റൺ

സ്വാതിക് രാജ് രങ്കറെഡ്ഡി/ചിരാഗ് ഷെട്ടി 8.30 am

ടേബിൾ ടെന്നീസ്

പുരുഷ സിംഗിൾസ് ശരത് കമൽ 8.30 am
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.