ടെന്നീസിൽ ബാർട്ടി പുറത്ത്
ടെന്നീസിൽ ബാർട്ടി പുറത്ത്
Monday, July 26, 2021 12:35 AM IST
ഒളിന്പിക്സ് വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ജയവുമായി ജപ്പാന്‍റെ ലോക രണ്ടാം നന്പർ താരം നവോമി ഒസാക്ക. ചൈനയുടെ ഹെംഗ് സായ്സായിയെ നേരിട്ടുള്ള സെറ്റുകൾക്കാണു താരം പരാജയപ്പെടുത്തിയത്. ഒരു മണിക്കൂർ 27 മിനിറ്റ് നീണ്ട മത്സരത്തിൽ 6-1, 6-4നാണ് ജാപ്പനീസ് താരത്തിന്‍റെ ജയം. ഈ വർഷം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽനിന്നു പിന്മാറിയ ശേഷമുള്ള ഒസാക്കയുടെ ആദ്യ മത്സരമായിരുന്നു ഇത്.

ലോക ഒന്നാം നന്പർതാരം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടി വനിതാ സിംഗിൾസിൽനിന്നു പുറത്ത്. സ്പെയിനിന്‍റെ സാറാ സോറിബസ് ടോർമോ 6-4, 6-3നാണ് ലോക ഒന്നാം നന്പർ താരത്തെ അട്ടിമറിച്ചത്. വനിതാ ഡബിൾസിൽ ബാർട്ടി മത്സരിക്കുന്നുണ്ട്.

പുരുഷ സിംഗിൾസിൽനിന്ന് ആൻഡി മുറെ പരിക്കിനെത്തുടർന്ന് പിന്മാറി. മുറെ ഡബിൾസിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.