കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാനന്ത വിലക്ക് നീങ്ങിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് കളിക്കളത്തിലേക്കു തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്സ് ട്വന്‍റി-20 ടൂര്‍ണമെന്‍റിലൂടെയായിരിക്കും ശ്രീയുടെ തിരിച്ചുവരവ്.

അടുത്ത മാസം നടക്കുന്ന ടൂര്‍ണമെന്‍റില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ ബിസിസിഐയുടെ അനുമതി തേടി കെസിഎ കത്തയച്ചിട്ടുണ്ട്. ഇന്നോ നാളെയോ ബിസിസിഐയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്തിന്‍റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. 2018ല്‍ കേരള ഹൈക്കോടതി താരത്തിന്‍റെ ആജീവനാന്ത വിലക്ക് ഒഴിവാക്കി. തുടര്‍ന്ന് 2019ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ബിസിസിഐ ഒാംബുഡ്സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു.


സെപ്റ്റംബര്‍ 13ന് വിലക്ക് അവസാനിച്ചു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി കെസിഎ കത്തയച്ചത്. ഔദ്യോഗികമെന്ന നിലയിലാണ് കത്തയച്ചതെന്നും അനുമതി ലഭിക്കുന്ന കാര്യം ഉറപ്പാണെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. ഫിറ്റ്നെസ് തെളിയിക്കുന്നതിനൊപ്പം പ്രസിഡന്‍റ്സ് ലീഗില്‍ മികച്ച പ്രകടനവും നടത്തിയാല്‍ ശ്രീശാന്തിനു കേരള രഞ്ജി ടീമിലേക്കു വഴിതുറക്കും.