ഐപിഎൽ 13-ാം സീസണ്‍ പാതിവഴി പിന്നിട്ടിരിക്കേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തലമാറ്റം. ടീമിന്‍റെ നായകസ്ഥാനം ദിനേശ് കാർത്തിക് ഇംഗ്ലീഷ് താരം ഓയിൻ മോർഗനു കൈമാറി. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനു മണിക്കൂറുകൾക്ക് മുന്പാണ് കെകെആറിൽ തലമാറ്റം നടന്നത്. ഇക്കാര്യം ടീം അധികൃതർ ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഓയിൻ മോർഗനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം മുൻ താരങ്ങളുൾപ്പെടെ നേരത്തേ ഉന്നയിച്ചിരുന്നു. ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു നായകസ്ഥാനം ഒഴിയുന്നതെന്നാണു കാർത്തിക്കിന്‍റെ വിശധീകരണം. ടീമിനെ മുന്നിൽ നിന്നു നയിക്കാനും ബാറ്റിംഗ് ക്രമത്തിൽ ഗുണകരമായ തീരുമാനങ്ങളെടുക്കാനും കാർത്തിക്കിനു കഴിയുന്നില്ല എന്നും വിമർശനമുണ്ടായി, പ്രത്യേകിച്ച് മോർഗന്‍റെയും ആന്ദ്രേ റസലിന്‍റെയും ബാറ്റിംഗ് ഓർഡറിന്‍റെ കാര്യത്തിൽ. സീസണിലെ മോശം പ്രകടനത്തിന് വിമർശനം നേരിടുന്നതിനിടെയാണു കാർത്തിക് ക്യാപ്റ്റൻസ്ഥാനം ഉപേക്ഷിച്ചത്. ഗംഭീർ ടീം വിട്ടതിനുശേഷം 2018ലാണ് കാർത്തിക് കെകെആറിന്‍റെ നായകസ്ഥാനത്ത് എത്തിയത്.