കോഹ്‌ലിയെ മാത്രം ശ്രദ്ധിച്ചാൽ പോരാ: ടെയ്‌ലർ
കോഹ്‌ലിയെ മാത്രം ശ്രദ്ധിച്ചാൽ പോരാ: ടെയ്‌ലർ
Tuesday, January 22, 2019 12:28 AM IST
നേപ്പിയർ: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിൽ വികാട് കോഹ്‌ലിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്ന് ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ. ഇന്ത്യൻ ക്യാപ്റ്റൻ ലോക ഒന്നാം നന്പറും കരുതലോടെ സമീപിക്കേണ്ടതുമായ കളിക്കാരനാണ്. എന്നാൽ, ഇന്ത്യയുടെ രണ്ട് ഓപ്പണർമാരെയും അതുപോലെതന്നെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ടെയ്‌ലർ സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിന മത്സരം.


കോഹ്‌ലിയെ തളയ്ക്കാനുള്ള തന്ത്രങ്ങൾ മാത്രം ഇന്ത്യക്കെതിരേ ഇറങ്ങുന്പോൾ മതിയാവില്ല, ഓപ്പണർമാരായ രോഹിത് ശർമയും, ശിഖാർ ധവാനും അപകടകാരികളാണ്- ടെയ്‌ലർ പറഞ്ഞു. കോഹ്‌ലി ഒന്നാന്തരം കളിക്കാരനാണ്, ലോകത്തിലെ ഏറ്റവും മികച്ച ഏകദിന താരം. എന്നാൽ, കോഹ്‌ലിയെ മാത്രമല്ല ഇന്ത്യൻ ടീമിൽ ഭയപ്പെടേണ്ടത്. കോഹ്‌ലിക്ക് മുന്പ് ബാറ്റിംഗിനിറങ്ങുന്ന രോഹിതും ധവാനും അപകടകാരികളാണ് -ടെയ്‌ലർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.