ഗുസ്തി പിടിച്ച് സിമ്രാന് വെള്ളി
ഗുസ്തി പിടിച്ച് സിമ്രാന് വെള്ളി
Monday, October 15, 2018 12:24 AM IST
ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യക്ക് എട്ടാം മെഡൽ. ഇതോടെ 2010ൽ ഇന്ത്യ നേടിയ മെഡൽ എണ്ണത്തിനൊപ്പമെത്തി. ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ വേട്ടയായിരുന്നു അന്നത്തേത്. ആ ചരിത്രം ഇത്തവണ തിരുത്തപ്പെടുമെന്ന് ഉറപ്പായി. ഹോക്കിയിൽ ഇന്ത്യയുടെ ആണ്‍-പെണ്‍ സംഘം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളുടെ 43 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ സിമ്രാൻ വെള്ളി നേടിയതോടെയാണിത്. ഫൈനലിൽ അമേരിക്കയുടെ എമിലി ഷിൽസണോട് 11-6നു പരാജയപ്പെട്ടാണ് ഇന്ത്യൻ താരം വെള്ളിയിലൊതുങ്ങിയത്. ഗോദയിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ മെഡലാണ്. 2017 കേഡറ്റ് ലോക ചാന്പ്യൻഷിപ്പിൽ 40 കിലോഗ്രാം വിഭാഗത്തിൽ സിമ്രാൻ വെങ്കലം കരസ്ഥമാക്കിയിരുന്നു. ആണ്‍കുട്ടികളുടെ ഹോക്കി സെമിയിൽ ആതിഥേയരായ അർജന്‍റീനയെ 1-3നു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ചൈനയെ 0-3നു കീഴടക്കി പെണ്‍കുട്ടികൾ ഫൈനലിൽ പ്രവേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.