കൊച്ചി: ട്രാവന്‍കൂര്‍ റയോണ്‍സിന്‍റെ ഭൂമിയില്‍ പാരിസ്ഥിതിക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങളായിരിക്കും ആരംഭിക്കുകയെന്ന് മന്ത്രി പി. രാജീവ്.

കിന്‍ഫ്ര ഏറ്റെടുത്ത പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇലക്ട്രോണിക് പാര്‍ക്ക് ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ വരുന്നതോടെ പെരുമ്പാവൂരിന്‍റെ മാത്രമല്ല കേരളത്തിന്‍റെ തന്നെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായങ്ങള്‍ ആരംഭിക്കുക. ആകെയുള്ള 68 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറാണ് നിലവില്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിയിട്ടുള്ളത്.


ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്‍റെ അംഗീകാരം കൂടി ലഭിച്ചാല്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കും.

പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ ബഫര്‍ സോണ്‍ പാലിച്ച് വേണം നിര്‍മാണം നടത്താന്‍. റോഡുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷം 18.43 ഏക്കര്‍ പ്രദേശമാണ് ഉപയോഗിക്കാന്‍ കഴിയുക.