ഓണം മെഗാ സെയില്‍ തുടർന്ന് അജ്മല്‍ ബിസ്മി
ഓണം മെഗാ സെയില്‍ തുടർന്ന് അജ്മല്‍ ബിസ്മി
Tuesday, September 17, 2024 11:22 PM IST
കൊച്ചി: അജ്മല്‍ ബിസ്മിയില്‍ 100 പവന്‍ സ്വര്‍ണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി ഓണം മെഗാ സെയില്‍ തുടരുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവിനൊപ്പം ഒട്ടനവധി സമ്മാനങ്ങളുമായാണ് ഓണം സെയില്‍ ആരംഭിച്ചിരിക്കുന്നത്.

ലാപ്‌ടോപ്പുകളുടെ ലൈവ് ഡെമോ ആണ് അജ്മല്‍ ബിസ്മി ഒരുക്കിയിരിക്കുന്നത്. നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിൽപരം ഉത്പന്നങ്ങളുടെ വലിയ കളക‌്ഷനും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

5500 രൂപ മുതല്‍ ടിവി, 5900 രൂപ മുതല്‍ വാഷിംഗ് മെഷീനുകള്‍, 8990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ എന്നിവ വാങ്ങാം. കൂടാതെ സാംസംഗ്, എല്‍ജി, ഹയര്‍, ഇംപക്‌സ്, ബിപിഎല്‍, ടിസിഎല്‍ എന്നീ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വൻ വിലക്കുറവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.


എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് വഴി 4000 രൂപ വരെയുള്ള ഇന്‍സ്റ്റന്‍റ് കാഷ് ബാക്കും ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് അഞ്ചു ശതമാനം മുതല്‍ 20 ശതമാനം വരെ കാഷ് ബാക്കും സ്വന്തമാക്കാൻ അവസരമുണ്ട്. ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളും ഫിനാന്‍സ് ഓഫറുകളും അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.