ലോക സംഗീതദിനം: ജീവനക്കാര്‍ ഒരുക്കിയ ഗാനം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്
ലോക സംഗീതദിനം: ജീവനക്കാര്‍ ഒരുക്കിയ ഗാനം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്
Friday, June 21, 2024 11:55 PM IST
കൊച്ചി: ബന്ധങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്നും ഒരുമിച്ച് മുന്നേറുന്നതിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്നുമുള്ള ആശയങ്ങള്‍ എടുത്തുപറഞ്ഞ് ജീവനക്കാര്‍ ഒരുക്കിയ മ്യൂസിക്കല്‍ ലോഗോ അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക് ലോക സംഗീതദിനം ആഘോഷിച്ചു.

ആലാപനം മാത്രമല്ല ഗിറ്റാര്‍, കീ ബോര്‍ഡ്, ഡ്രം, തബല എന്നീ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചതും ബാങ്കിലെ ജീവനക്കാര്‍ തന്നെയാണ്. ‘സച്ചാ ഹെ ദില്‍ കാ യെ രിശ്താ’ എന്നുതുടങ്ങുന്ന ഗാനം തയാറാക്കിയത് കോര്‍പറേറ്റ് മ്യൂസിക് തയാറാക്കുന്നതില്‍ പേരുകേട്ട ഓഡിയോ ബ്രാന്‍ഡിംഗ് ഏജന്‍സിയായ ബ്രാന്‍ഡ് മ്യൂസിക്ക് ആണ്.

ഹിന്ദിയിലുള്ള പ്രധാന വരികള്‍ക്കൊപ്പം മലയാളം, തമിഴ്, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി എന്നീ ഏഴു ഭാഷകളിലായാണ് മ്യൂസിക്കല്‍ ലോഗോ ഒരുക്കിയിരിക്കുന്നത്.

ഒരു കോര്‍പറേറ്റ് സംവിധാനത്തില്‍ വ്യക്തിപരമായ കഴിവുകള്‍ എങ്ങനെയാണ് സ്ഥാപനത്തിന്‍റെ മൊത്തത്തിലുള്ള കൂട്ടായ്മയിലേക്ക് നയിക്കുന്നത് എന്നതിന്‍റെ തെളിവാണ് ജീവനക്കാരുടെ ഈ നേട്ടമെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ്. മൂര്‍ത്തി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.