കേരള ഫുട്‌ബോള്‍ സൂപ്പര്‍ ലീഗിന് ആരോഗ്യ പങ്കാളിയായി വിപിഎസ് ലേക്‌ഷോര്‍
കേരള ഫുട്‌ബോള്‍ സൂപ്പര്‍ ലീഗിന്  ആരോഗ്യ പങ്കാളിയായി  വിപിഎസ് ലേക്‌ഷോര്‍
Saturday, June 15, 2024 12:28 AM IST
കൊച്ചി: കേരളത്തിലെ ഫുട്‌ബോളിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ പ്രാദേശിക സൂപ്പര്‍ ലീഗ് കേരളയുടെ ഔദ്യോഗിക ആരോഗ്യപങ്കാളിയായി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍.

മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക കരാര്‍ ഒപ്പുവയ്ക്കല്‍ കൊച്ചിയില്‍ നടന്നു. ഈ ഉടമ്പടിപ്രകാരം കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും വിപിഎസ് ലേക്‌ഷോര്‍ സമഗ്രമായ ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കും.

സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന 45 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റ വിവിധ പ്രദേശങ്ങളില്‍നിന്ന് ആറു ടീമുകള്‍ പങ്കെടുക്കും. സൂപ്പര്‍ ലീഗ് കേരള അരങ്ങേറുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയം, മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ വിപിഎസ് ലേക്‌ഷോര്‍ മെഡിക്കല്‍ ടീമിനെ വിന്യസിക്കും.

ഓരോ വേദിയിലും അത്യാധുനിക ആംബുലന്‍സുകളും അലര്‍ട്ട് മെഡിക്കല്‍ പ്രഫഷണലുകളും ഉള്‍പ്പെടെ അത്യാധുനിക അടിയന്തര സൗകര്യങ്ങളും സജ്ജീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.