ഇഫ്‌കോ ഒന്നാമത്
ഇഫ്‌കോ ഒന്നാമത്
Sunday, February 25, 2024 12:13 AM IST
കൊച്ചി: വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിനെ (ഇഫ്‌കോ) ലോകത്തെ ഒന്നാം നമ്പര്‍ സഹകരണ സംഘമായി പ്രഖ്യാപിച്ചു.

ലോകത്തെ ഏറ്റവും മികച്ച 300 സഹകരണ സംഘങ്ങളില്‍ നിന്ന് ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഇഫ്‌കോ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രസ്തുത ബഹുമതി നിലനിര്‍ത്തുന്ന സഹകരണ പ്രസ്ഥാനമാണ്.


മൊത്തം വിറ്റുവരവിന്‍റെ അടിസ്ഥാനത്തില്‍ 2023ല്‍ ലോകത്ത് 72-ാം സ്ഥാനമാണ് ഇഫ്‌കോയ്ക്കുള്ളത്. മുന്‍വര്‍ഷം ഇത് 90 ആയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.