ജിഎസ്ടി കോന്പൻസേഷൻ സെസ് വകമാറ്റിയിട്ടില്ലെന്ന് ധനമന്ത്രാലയം
ജിഎസ്ടി കോന്പൻസേഷൻ സെസ്  വകമാറ്റിയിട്ടില്ലെന്ന് ധനമന്ത്രാലയം
Sunday, September 27, 2020 12:16 AM IST
മുംബൈ: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി കോന്പൻസേഷൻ സെസ് കേന്ദ്രം വകമാറ്റി ചെലവഴിച്ചെന്ന കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (സിഎജി)കണ്ടെത്തൽ നിരാകരിച്ച് കേന്ദ്ര ധനമന്ത്രാലയം.

2017-18ലെയും 2018-19ലെയും ജിഎസ്ടി കോന്പൻസേഷൻ ഇനത്തിൽ സംസ്ഥാനങ്ങൾക്കു നൽകാനുള്ള മുഴുവൻ കുടിശികയും നൽകിയെന്നും വരവ്-ചെലവ് കണക്കുകൾ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നിശ്ചിത തുക സഞ്ചിത നിധിയിൽ (സിഎഫ്എെ) സൂക്ഷിച്ചതിനെ വകമാറ്റലായി കണക്കാക്കാനാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. 2019-20ൽ 95,444 കോടിയാണ് സെസ് ഇനത്തിൽ ലഭിച്ചത്. എന്നാൽ ഇതേ വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്കു നൽകിയത് 19,65,302 കോടി രൂപയാണ്. മുന്പ് നൽകാനുള്ള കുടിശികയും ചേർത്താണ് കൂടുതൽ പണം സംസ്ഥാനങ്ങൾക്കു നൽകിയതെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.