ഗോദ്റെജ് ലോക്സിന്‍റെ ഡിജിറ്റൽ പൂട്ടുകൾ വിപണിയിൽ
Wednesday, September 18, 2019 10:53 PM IST
കൊച്ചി:ഗോദ്റെജ് ലോക്സ് ഉയർന്ന സുരക്ഷയുള്ള അത്യാധുനിക ഡിജിറ്റൽ ലോക്കുകൾ വിപണിയിലെത്തിച്ചു. ഫിംഗർ പ്രിന്‍റ് സെൻസറുള്ള ടച്ച് സ്ക്രീനോടുകൂടിയ പൂട്ടുകളാണ് കന്പനി ’അഡ്വാന്‍റിസ്’ എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ളത്. അഡ്വാന്‍റിസ് റവലൂഷൻ ( വില 43000 രൂപ), അഡ്വാന്‍റിസ് ടെക്നോഷുവർ (38000 രൂപ), അഡ്വാന്‍റിസ് റിംട്രോണിക്സ് (25000 രൂപ), അഡ്വാന്‍റിസ് ക്രിസ്റ്റൽ ( 25000 രൂപ) എങ്ങനെ നാലു ഡിജിറ്റൽ പൂട്ടുകളാണ് കന്പനി പുറത്തിറക്കിയിട്ടുള്ളത്.

ഓരോ വ്യക്തിയുടെയും വിരലടയാളം അനന്യമായതിനാൽ ഏറ്റവും ഉയർന്ന സുരക്ഷിതത്വമാണ് അഡ്വാന്‍റിസ് ലോക്കുകൾ വീടിനു സമ്മാനിക്കുന്നത്. പാസ്‌വേഡ് ഉപയോഗിച്ചും തുറക്കാം. വീട്ടിലെ വ്യത്യസ്ത അംഗങ്ങൾക്ക് നാലു പാസ്‌വേഡുകൾ സൃഷ്ടിക്കാം. ഇതിൽ 4-12 വരെ അക്കങ്ങൾ ഉണ്ടാവണം. അത്യാവശ്യ സന്ദർഭങ്ങളിൽ താക്കോൾ ഉപയോഗിച്ചും പൂട്ട് തുറക്കാം. മുതിർവർക്കും കുട്ടികൾക്കും വളരെ ലളിതമായി ഈ പൂട്ട് ഉപയോഗിക്കാം.


നിരവധി സുരക്ഷാ സവിശേഷതകൾ കൂട്ടിച്ചേർത്താണ് കന്പനി ഈ പൂട്ടുകൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. അപരിചിതന്‍റെ സാന്നിധ്യത്തിൽ തുറക്കുന്പോൾ അഡ്ജസ്റ്റു ചെയ്യാവുന്ന സ്പൈകോഡ് പാസ്‌വേഡിനു മുന്നിലോ പിന്നിലോ ഉപയോഗിക്കാം. ഫയർ സെൻസറാണ് മറ്റൊരു സവിശേഷത. തീയുണ്ടായാൽ ഓട്ടോമാറ്റിക്കായി വാതിൽ തുറക്കും. ഇതുവഴി ഒട്ടും സമയം നഷ്ടപ്പെടുത്താതെ അനന്തര നടപടികൾ സ്വീകരിക്കാനും കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.