ടാങ്കർ അപകടങ്ങളെ നേരിടാൻ പുതിയ വാഹനം
ടാങ്കർ അപകടങ്ങളെ നേരിടാൻ പുതിയ വാഹനം
Monday, September 24, 2018 12:10 AM IST
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ (ഐഒസി) അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി റെസ്പോണ്‍സ് വെഹിക്കിൾസ് (ഇആർവി) പ്രവർത്തനം ആരംഭിച്ചു. ഐഒസി കേരള തലവനും ചീഫ് ജനറൽ മാനേജരുമായ പി.എസ്. മണിയും സേഫ്റ്റി എൻവയണ്‍മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബി. എസ്. ഗിരിധറും ചേർന്ന് ഇആർവി ഫ്ലാഗ് ഓഫ് ചെയ്തു.

രണ്ടു കോടി രൂപയിലേറെയാണ് പുതിയ ഇആർവിയുടെ വില. എല്ലാ അത്യാധുനിക സംവിധാനങ്ങളും ഇതിലുണ്ട്. എൽപിജി, പിഒഎൽ ടാങ്ക്, ട്രക്ക് അപകടങ്ങൾ നേരിടാൻ സജ്ജമാണ് ഈ വാഹനം.

ഡിജിസെറ്റ് ഐസ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജല സംഭരണികൂടിയായ ഒരു കിലോ സ്റ്റെയിൻലസ് സ്റ്റീൽ ടാങ്ക്, ഉയർത്താനും വലിച്ചുനീക്കാനുമുള്ള സംവിധാനം, ടെലിമാസ്റ്റ് ലൈറ്റിംഗ്, സ്മാർട്ട് ഹോസുകൾ, ഇആർവി ട്രക്കിംഗിനുള്ള ജിപിഎസ്, റസ്ക്യൂ ടീമിലെ അഞ്ചുപേർക്ക് ഇരിക്കാൻ സൗകര്യമുള്ള പ്രത്യേക കാബിൻ ക്രൂ സംവിധാനം, സ്പാർക്കിംഗ് ഉണ്ടാക്കാത്ത ടൂൾസ്, താപം കുറഞ്ഞ സ്യൂട്ട്, വാട്ടർ ജെൽ ബ്ലാങ്കറ്റ്, വായുശ്വസനോപകരണം എന്നീ ഘടകങ്ങൾ ഇതിന്‍റെ പ്രത്യേകതയാണ്.


എൽപിജി അപകടം ഉണ്ടാകുന്പോൾ സൈറ്റിൽനിന്നു വിവരം അറിയിക്കാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ അഗ്നിബാധയ്ക്കു കാരണമാകും. പുതിയ ഇആർവിയിലെ അതീവ സുരക്ഷിതമായ മൊബൈൽ ഫോണ്‍ അപകടസ്ഥലത്ത് ഉപയോഗിക്കാൻ കഴിയും. ഇതു കൂടാതെ കേരളത്തിലെ എണ്ണ കന്പനികൾക്ക് മൂന്ന് ഇആർവികളാണുള്ളത്. കോഴിക്കോട് ബോട്ട്‌ലിംഗ് പ്ലാന്‍റിൽ ഐഒസിക്ക് സ്വന്തമായി ഒരു ഇആർവി ഉണ്ട്. എച്ച്പിസിക്ക് കൊച്ചിയിലും ബിപിസിക്ക് കഴക്കൂട്ടത്തും ഓരോ ഇആർവി വീതം ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.