ഗുജറാത്തല്ല, കർണാടകയാണു നിക്ഷേപസൗഹൃദം
ഗുജറാത്തല്ല, കർണാടകയാണു നിക്ഷേപസൗഹൃദം
Sunday, November 12, 2017 10:42 AM IST
ബംഗളൂരു: രാജ്യത്തെ ഏറ്റവും വലി‍യ നിക്ഷേപസൗഹൃദ സംസ്ഥാനമായി കർണാടക തെരഞ്ഞെടുക്കപ്പെട്ടു. വികസനത്തിന്‍റെ അവസാനവാക്കെന്ന് ബിജെപി അവകാശപ്പെടുന്ന ഗുജറാത്തിനെ ബഹുദൂരം പിന്തള്ളിയാണ് കർണാടക യഥാർഥ കരുത്തു തെളിയിച്ചത്.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇതുപ്രകാരം, കഴിഞ്ഞ ജനുവരി മുതൽ‌ സെപ്റ്റംബർ വരെയുള്ള ഒമ്പതു മാസത്തിനിടയിൽ 1,47,625 കോടി രൂപയുടെ നിക്ഷേപമാണ് കർണാടകയിലുണ്ടായത്. ഈ കാലയളവിൽ രാജ്യത്ത് മൊത്തം 3,32,266 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ആകെയുണ്ടായത് എന്നതാണ് കർണാടകയുടെ ഒന്നാം സ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത്. ആകെ നിക്ഷേപത്തിൽ 44.43 ശതമാനവും കർണാടക സ്വന്തമാക്കി. പക്ഷേ, ഗുജറാത്ത് 65,741 കോടിയുടെ നിക്ഷേപവുമായി അമ്പേ പിന്നിലായി - രാജ്യത്തെ മൊത്തം നിക്ഷേപപദ്ധതികളിൽ 19.79 ശതമാനം മാത്രം.

മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രയ്ക്ക് 25,018 കോടി രൂപയുടെ നിക്ഷേപം മാത്രമാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.