വാഷിംഗ്ടണ്‍: ഇറക്കുമതി തീരുവ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ആശങ്കതുടരുന്നതിനിടെ ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്കു യാത്രതിരിച്ചു.

ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നിർമിതബുദ്ധി ഉച്ചകോടിയും തുടർന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കും ശേഷം ഇന്നലെയാണു പ്രധാനമന്ത്രി യുഎസിലേക്കു യാത്രതിരിച്ചത്.

വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനോടു ചേർന്നുള്ള ഔദ്യോഗിക താമസസ്ഥലമായ ബ്ലയര്‍ഹൗസിലാണു പ്രധാനമന്ത്രി തങ്ങുന്നത്. ഇന്നലെയും ഇന്നും വാഷിംഗ്ടണിൽ കനത്ത മഞ്ഞുവീഴ്ചയാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്.


ട്രംപുമായുള്ള ഉഭയക്ഷി സംഭാഷണം ഉൾപ്പെടെ ആറ് ചർച്ചകളിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാലിന് വൈറ്റ് ഹൗസിലാണു ട്രംപുമായി കൂടിക്കാഴ്ച. തുടര്‍ന്ന് യുഎസ് പ്രസിഡന്‍റ് ഒരുക്കുന്ന സ്വകാര്യവിരുന്ന്. ഓവൽ ഓഫീസിൽ ഇരുവരും മാധ്യമങ്ങളെ കാണാനും സമയം നീക്കിവയ്ക്കും.