കാലാപാനി ഉൾപ്പെടുത്തി നേപ്പാൾ ഭൂപടമിറക്കി
കാലാപാനി ഉൾപ്പെടുത്തി  നേപ്പാൾ ഭൂപടമിറക്കി
Wednesday, May 20, 2020 12:21 AM IST
കാഠ്മണ്ടു/ന്യൂഡൽഹി: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം അംഗീകരിച്ചു. ഇതോടെ ഇന്ത്യ-നേപ്പാൾ ബന്ധം അങ്ങേയറ്റം വഷളായി.

ചൈനയുടെ പ്രേരണയിലാണു നേപ്പാൾ അതിർത്തി മാറ്റിവരയ്ക്കുന്നതെന്ന് ഇന്ത്യ കരുതുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവയുൾപ്പെട്ട പ്രദേശമാണ് തർക്കവിഷയമായി നേപ്പാൾ ഉന്നയിക്കുന്നത്.

നേപ്പാൾ, ചൈന എന്നിവയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന പ്രദേശമാണു കാലാപാനി. ഇതിലൂടെയാണ് കൈലാസ-മാനസസരോവർ തീർഥാടകർ പോകുന്നത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗഡ് ജില്ലയുടെ ഭാഗമാണ് ലിംപിയാധുര മുതൽ ലിപുലേഖ് വരെയുള്ള പ്രദേശം. ഈ പ്രദേശത്തെ കാളി നദിയാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയായി 1816-ലെ സുഗൗലി ഉടന്പടിയിൽ പറയുന്നത്. കാളി നദി കാലാപാനിയുടെ പടിഞ്ഞാറുവശത്തേതാണെന്നു നേപ്പാളും കാലാപാനിയുടെ കിഴക്കുവശത്തേതാണെന്ന് ഇന്ത്യയും പറയുന്നു. 1962 മുതൽ ഇന്ത്യൻ സൈനികപോസ്റ്റ് ഇവിടെയുണ്ട്.


ലിപുലേഖ് ചുരം ചൈനയുമായി വാണിജ്യത്തിന് ഉപയോഗിക്കുന്നു. ഈ മേഖലയിലെ ഉയർന്ന മലനിരകൾ ചൈനീസ് സേനയെ നിരീക്ഷിക്കാൻ സഹായിക്കുന്നു. 372 ചതുരശ്ര കിലോമീറ്ററുള്ള ഈ പ്രദേശത്ത് ഇന്ത്യ കഴിഞ്ഞവർഷം ഒരു റോഡ് നിർമിച്ചിരുന്നു. അതു കഴിഞ്ഞമാസം തുറന്നശേഷമാണ് നേപ്പാൾ തർക്കം ഉന്നയിച്ചുതുടങ്ങിയത്. ധാർചുലയിൽനിന്നു ലിപുലേഖിലേക്കുള്ള റോഡ് കൈലാസ-മാനസസരോവർ തീർഥാടകരുടെ യാത്രാസമയം കുറയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.