പരിസ്ഥിതിവാദികൾക്കു സ്വിറ്റ്സർലൻഡിൽ നേട്ടം
പരിസ്ഥിതിവാദികൾക്കു സ്വിറ്റ്സർലൻഡിൽ നേട്ടം
Monday, October 21, 2019 10:55 PM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിൾസ് പാർട്ടി (എസ്‌വിപി) ക്കു വോട്ടു കുറഞ്ഞു; പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നിൽക്കുന്ന ദ ഗ്രീൻസിനു ജനപിന്തുണ കുതിച്ചു. 7.2 ശതമാനത്തിൽനിന്ന് 13.2 ശതമാനത്തിലേക്ക്.

എസ്‌വിപിയുടെ വോട്ട് 2015-ലെ 29.4 ശതമാനത്തിൽനിന്ന് 25.6 ശതമാനമായി കുറഞ്ഞു. എസ്‌വിപിയും സോഷ്യലിസ്റ്റുകളും വലതുപക്ഷ ഫ്രീഡെമോക്രാറ്റിക് പാർട്ടിയും ചേർന്നാണ് ഫെഡറൽ കൗൺസിലി(മന്ത്രിസഭ)ലെ ഏഴിൽ ആറു സ്ഥാനങ്ങളും വഹിക്കുന്നത്. ഏഴാം സ്ഥാനം ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകൾ വഹിക്കുന്നു. തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതു ഫ്രീഡെമോക്രാറ്റിക് പാർട്ടി ദ ഗ്രീൻസിന് ഒരു സ്ഥാനം നൽകേണ്ടിവരുമെന്നാണു ദ ഗ്രീൻസിനോളം ഇടതുചായ്‌വില്ലാത്ത ഗ്രീൻലിബറൽസ് പാർട്ടിയുടെ ജനപിന്തുണ അഞ്ചുശതമാനത്തിനു താഴെനിന്ന് 7.8 ശതമാനത്തിലേക്കു കയറി.


മഞ്ഞുമൂടിയ ആൽപ്സ് പർവതമേഖലയിലെ ടൂറിസം മുഖ്യവരുമാനമാർഗമായ സ്വിറ്റ്സർലൻഡിൽ ആൽപ്പ്സിനു ദോഷം വരുത്തുന്ന കാലാവസ്ഥാമാറ്റത്തെപ്പറ്റിയുള്ള ആശങ്കയാണു ഗ്രീൻസിനു നേട്ടമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.