ബംഗളൂരു: ഐഎസ്ആർഒയു‌ടെ സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ടാം ഡോക്കിംഗ് വിജയകരമായി നടന്നു. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചു ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിംഗ്.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് എക്‌സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. കഴിഞ്ഞവർഷം ഡിസംബര്‍ 30നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്.


2025 ജനുവരി 16ന് ഉപഗ്രഹങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്തു. മാര്‍ച്ച് 13ന് അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രനിൽ ബഹിരാകാശ യാത്രികനെ ഇറക്കൽ തുടങ്ങിയ ഇസ്രോയുടെ ഭാവി ദൗത്യങ്ങൾക്ക് ഈ പരീക്ഷണം നിർണായകമാണ്.