ന്യൂഡൽഹി: വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരേ എൽസ്റ്റണ്‍ എസ്റ്റേറ്റ് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി.

ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാരിന്‍റെ നടപടിയിൽ ഇടപെടാനില്ലെന്ന് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്പാകെ വാദങ്ങൾ ഉന്നയിക്കാനും സുപ്രീംകോടതി നിർദേശിച്ചു.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിർമിക്കാൻ എൽസ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


എന്നാൽ മതിയായ നഷ്‌ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എൽസ്റ്റണ്‍ എസ്റ്റേറ്റ് അധികൃതർ സുപ്രീംകോടതിയെ സമീപിച്ചത്.