ന്യൂഡൽഹി: ശബരിമല വിമാനത്താവളം പദ്ധതി പൂർത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആന്‍റോ ആന്‍റണി എംപി.

ലോക്സഭയിലെ ചട്ടം 377 പ്രകാരം പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിന്‍റെ അനുമതികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആന്‍റോ ആന്‍റണി ഇന്നലെ ലോക്സഭയിൽ ആവശ്യപ്പെട്ടു.

പദ്ധതി നടപ്പിലായാൽ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പഭക്തർക്കു കൂടുതൽ ഗുണകരമാകും. കൂടാതെ ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ പ്രവാസികൾക്കും ഗുണം ലഭിക്കും. അതോടൊപ്പം ഈ ജില്ലകളിലെ വിനോദസഞ്ചാര മേഖലകളുടെ വികസനത്തിനും പദ്ധതി ഉപകാരപ്പെടുമെന്ന എംപി ലോക്സഭയിൽ ചൂണ്ടിക്കാട്ടി.


ഈ മേഖലകളിലെ കാർഷിക, നാണ്യവിള കയറ്റുമതി വർധിക്കുന്നതിനും പദ്ധതി ഉപകാരപ്രദമാകുമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. നിലവിൽ പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാനുണ്ട്.