മണിപ്പുരിൽ സമാധാനം ആവശ്യപ്പെട്ട് കുക്കികളുടെ റാലി
മണിപ്പുരിൽ സമാധാനം  ആവശ്യപ്പെട്ട് കുക്കികളുടെ റാലി
Tuesday, June 25, 2024 1:23 AM IST
ചുരാചന്ദ്പുർ/ഇംഫാൽ: പ്രത്യേകഭരണസംവിധാനം വേണമെന്നും നാളുകളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് മണിപ്പൂരിലെ ചുരാചന്ദ്പുർ, കാങ്പോക്പി, തെംഗ്നോപൽ ജില്ലകളിൽ കുക്കി സോ വിഭാഗക്കാർ റാലി സംഘടിപ്പിച്ചു. മ്യാന്മമറിലേക്കുള്ള ഉപാധിരഹിത യാത്ര നിർത്തലാക്കിയതിനെതിരേയും റാലിയിൽ പ്രതിഷേധമുയർന്നു.

തുടർന്ന് പ്രതിഷേധക്കാർ തയ്യാറാക്കിയ നിവേദനം ചുരാചന്ദ്പുർ ഡെപ്യുട്ടി കമ്മിഷണർ വഴി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നല്‌കി. തദ്ദേശിയ ഗോത്ര നേതൃത്വ സമിതിയുടെ (ഐടിഎൽഎഫ്) ആഭിമുഖ്യത്തിൽ ചുരാചന്ദ്പുരിൽ പബ്ലിക് മൈതാനത്തുനിന്നും സമാധാന മൈതാനത്തേക്കായിരുന്നു റാലി.

കാങ്പോക്പിയിൽ ഗോത്രഐക്യത്തിനുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ തോമസ് ഗ്രൗണ്ടിലാണു പ്രതിഷേധം സംഘടിപ്പിച്ചത്.

റാലിയുടെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നു.

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന 1,600 കിലോമീറ്റർ ദൂരത്തിൽ വേലി നിർമിക്കാനും മ്യാൻമറിലേക്ക് പ്രവേശിക്കാനുള്ള അനുമതി അവസാനിപ്പിക്കാനും കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേയാണു കുക്കികളുടെ പ്രതിഷേധം.

മണിപ്പൂരിനു പുറമേ മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശും മേഖാലയയും നാഗാലാൻഡും മ്യാൻമറുമായി അതിർത്തി പങ്കിടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.