ജാർഖണ്ഡിൽനിന്ന് ആറുപേർ ബിഹാർ പോലീസിന്‍റെ വലയിൽ
ജാർഖണ്ഡിൽനിന്ന് ആറുപേർ  ബിഹാർ പോലീസിന്‍റെ വലയിൽ
Sunday, June 23, 2024 2:02 AM IST
ദിയോഘർ/പാറ്റ്ന: മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ്) ചോദ്യപേപ്പർ ചോർന്നുവെന്ന കേസിൽ ജാർഖണ്ഡിലെ ദിയോഘറിലുള്ള ആറുപേരെ ബിഹാർ പോലീസ് പിടികൂടി.

ദിയോഘറിലെ എയിംസിനു സമീപമുള്ള ഒരു വസതിയിൽനിന്ന് വെള്ളിയാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത് ഇവരെ ബിഹാറിലേക്കു കൊണ്ടുവന്നു.

ബിഹാറിലെ നളന്ദ സ്വദേശികളായ, ബിട്ടു എന്നറിയപ്പെടുന്ന പരംജിത് സിംഗ്, ചിന്തു എന്ന ബൽദേവ് കുമാർ, കാജു എന്ന പ്രശാന്ത് കുമാർ, അജിത് കുമാർ, രാജീവ് കുമാർ എന്നിവരും പങ്കുകുമാർ എന്ന മറ്റൊരാളുമാണ് പിടിയിലായത്.


ചോദ്യംചെയ്യലിലെ വിവരങ്ങളുടെയും ശേഖരിക്കുന്ന തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നു പോലീസ് പറഞ്ഞു. ഹസാരിബാഗിലെ വിവിധകേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.