പ്ലാറ്റ്ഫോം ടിക്കറ്റിന് ജിഎസ്ടി ഒഴിവാക്കി
പ്ലാറ്റ്ഫോം ടിക്കറ്റിന് ജിഎസ്ടി ഒഴിവാക്കി
Sunday, June 23, 2024 2:02 AM IST
ന്യൂഡൽഹി: റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ്, വെയിറ്റിംഗ് റൂമുകളുടെ സേവനം, ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാർ ഉപയോഗിച്ചുള്ള സേവനങ്ങൾ എന്നിവയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. കാനുകളിൽ വിതരണം ചെയ്യുന്ന പാലിന് 12 ശതമാനമായി ജിഎസ്ടി നിരക്ക് ഏകീകരിച്ചു.

സോളാർ കുക്കറുകൾക്കു 12 ശതമാനം നിരക്ക് നിർദേശിക്കാനും 53-ാമത് ജിഎസ്ടി കൗൺസിലിൽ നിർദേശമുണ്ട്. ചെറുകിട നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ജിഎസ്ടി റിട്ടേൺ സമയപരിധി ഈ മാസം 30 വരെയായി ദീർഘിപ്പിച്ചുവെന്ന് ജിഎസ്ടി കൗണ്‍സിൽ യോഗത്തിനുശേഷം ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

വ്യാജ ഇൻവോയിസുകൾ ഉപയോഗിച്ചുള്ള നികുതി തട്ടിപ്പ് തടയുന്നതിന് അഖിലേന്ത്യാടിസ്ഥാനത്തിൽ ബയോമെട്രിക് ആധാർ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജിഎസ്ടി കൗൺസിൽ ശിപാർശപ്രകാരമുള്ള നികുതിയുടെ പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പീൽ ട്രിബ്യൂണലിനെ സമീപിക്കുന്നതിനുള്ള പരിധി 20 ലക്ഷം രൂപയാക്കി. ഹൈക്കോടതിയെ സമീപിക്കുന്നതിന് ഒരു കോടി രൂപയും സുപ്രീംകോടതിയിൽ കേസ് നൽകുന്നതിന് രണ്ടുകോടി രൂപയും ആയിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.