വൈഎസ്ആർ കോൺഗ്രസിന്‍റെ പ്രധാന ഓഫീസ് പൊളിച്ചുനീക്കി നായിഡുവിന്‍റെ പ്രതികാരം
വൈഎസ്ആർ കോൺഗ്രസിന്‍റെ പ്രധാന ഓഫീസ് പൊളിച്ചുനീക്കി നായിഡുവിന്‍റെ പ്രതികാരം
Sunday, June 23, 2024 2:02 AM IST
അമരാവതി: അധികാരത്തിലേറി ദിവസങ്ങൾക്കകം ആന്ധ്രപ്രദേശിലെ മുഖ്യപ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊളിച്ചുനീക്കി.

ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമിക്കുന്ന ഓഫീസാണ് ഇന്നലെ രാവിലെ ആന്ധ്രപ്രദേശ് തലസ്ഥാനമേഖലാ വികസന അഥോറിറ്റി (എപിസിആർഡിഎ)യുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ തെലുങ്കുദേശം നിയമസഭാ തെരഞ്ഞെടുപ്പിൽ വന്പൻ വിജയം നേടിയതിനു പിന്നാലെയാണിത്.

അനധികൃതമായി കൈയേറിയ സ്ഥലത്താണ് കെട്ടിടം പണിയുന്നതെന്ന് സർക്കാർ ആരോപിച്ചു. ബുൾഡോസറുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് കെട്ടിടം തകർത്തത്.

നായിഡുവിന്‍റെയും ടിഡിപിയുടെയും പ്രതികാരരാഷ്‌ട്രീയമാണു സംഭവത്തിനു പിന്നിലെന്ന് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു.

കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാൽ, കോടതിവിധിയെപ്പോലും സംസ്ഥാനസർക്കാർ മറികടക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതികാര രാഷ്‌ട്രീയത്തിൽ വിശ്വാസമില്ല. ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം മുടക്കമില്ലാതെ തുടരും- ജഗൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.