മണിപ്പുർ വിഷയം കേരളത്തിൽ ഏശിയില്ല: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
മണിപ്പുർ വിഷയം കേരളത്തിൽ ഏശിയില്ല: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Sunday, June 23, 2024 2:02 AM IST
ന്യൂഡൽഹി: മണിപ്പുരിൽ ഇരുഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് കേരളത്തിൽ ഇടത്- വലത് മുന്നണികൾ നടത്തിയ തെറ്റായ പ്രചാരണം ബിജെപിക്ക് അനുകൂലമായെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇരു മുന്നണികളും വളരെ തീവ്രമായ പ്രചാരണമാണു മണിപ്പുരിനെക്കുറിച്ചു നടത്തിയതെന്നും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.

മണിപ്പുരിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്ന് കേരളത്തിലെ ക്രിസ്ത്യൻ സമൂഹം പഠിക്കുകയും അതു ഗോത്രവിഷയമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

കുറച്ചുപേർ ബിജെപിയിൽ ഉണ്ടെങ്കിലും ക്രിസ്ത്യൻ സമൂഹം അതുവരെ പാർട്ടിയെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ബിജെപിയെക്കുറിച്ച് പഠിക്കുന്നതിന് ഈ തെറ്റായ പ്രചാരണം അവസരമൊരുക്കിയെന്നും മന്ത്രി പറഞ്ഞു.


ചില ബിഷപ്പുമാർ ഉൾപ്പെടെ പലരും മണിപ്പുർ വിഷയത്തിൽ വിമർശിച്ചപ്പോൾ അവർ അതേക്കുറിച്ച് പഠിക്കട്ടേയെന്നാണു ബിജെപി പറഞ്ഞത്. പാർട്ടി അവരെ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

അതുകൊണ്ടുതന്നെ മണിപ്പുരിനെക്കുറിച്ച് ഇടത്-വലത് മുന്നണികൾ നടത്തിയ തെറ്റായ പ്രചാരണം കേരളത്തിൽ പാർട്ടിക്ക് അനുകൂലമായി. നരേന്ദ്ര മോദിയുടെ വികസനം, വികസിത ഭാരതത്തെക്കുറിച്ചുള്ള ചിന്ത, യുവാക്കളുടെ വോട്ട് ഇതെല്ലാം ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് കൂടുന്നതിന് കാരണമായെന്നും ജോർജ് കുര്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.