വ്യക്തിവികാസത്തിനുള്ള ഉത്തമ മാർഗമായി യോഗയെ കാണണം. അതു സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും ഷേർ-ഇ- കാഷ്മീർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലെത്തിയവരോടായി മോദി പറഞ്ഞു.
മഴയെ അവഗണിച്ച് ഏഴായിരം പേരാണ് എത്തിയത്. യോഗാഭ്യസനത്തിനെത്തിയവർക്കൊപ്പം സെൽഫിയെടുത്താണ് മോദി മടങ്ങിയത്.