കൊലപാതകക്കേസ്: നടൻ ദർശന്‍റെ കസ്റ്റഡി നീട്ടി
കൊലപാതകക്കേസ്: നടൻ ദർശന്‍റെ കസ്റ്റഡി നീട്ടി
Sunday, June 16, 2024 2:08 AM IST
ബംഗളുരു: രേണുക സ്വാമി കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ ചലച്ചിത്രതാരം ദർശൻ തൂഗുദീപയുടെയും വനിതാ സുഹൃത്ത് പവിത്ര ഗൗഡയുടെയും മറ്റു പതിനൊന്നു പ്രതികളുടെയും കസ്റ്റഡി കാലാവധി ബംഗളുരു കോടതി അഞ്ചുദിവസം നീട്ടി. ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോഴാണ് കോടതി തീരുമാനം.

ചലഞ്ചിംഗ് സ്റ്റാർ എന്ന പേരിൽ പ്രസിദ്ധനായ ദർശന്‍റെ കടുത്ത ആരാധകനാണ് കൊല്ലപ്പെട്ട രേണുകസ്വാമി. പവിത്രഗൗഡയെക്കുറിച്ച് നടന്‍റെ പേരിലുള്ള സമൂഹമാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയതാണു കൊലപാതകത്തിനു കാരണം.

അതിനിടെ, രേണുക സ്വാമിയുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസവുമായി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് രംഗത്തെത്തി. ഇന്നലെ ദർശന്‍റെ വസതി സന്ദർശിച്ച ചേംബർ ഭാരവാഹികൾ ബന്ധുക്കൾക്കു സഹായധനമായി അഞ്ചുലക്ഷം രൂപയും നൽകി.

ഭാവിയിൽ കുടുംബാംഗങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറപ്പും നല്കിയതായി കെഎഫ്സിസി പ്രസിഡന്‍റ് എൻ.എം. സുരേഷ് അറിയിച്ചു. നടൻ കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ നടപടി സ്വീകരിക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.