ന്യൂഡൽഹി: 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ഡൽഹിൽ ആം ആദ്മി സർക്കാർ. 2024-25 സാന്പത്തിക വർഷത്തിലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ആതിഷി മാർലെനയാണ് നിർണായക പ്രഖ്യാപനം നടത്തിയത്.

മന്ത്രിയുടെ കന്നി ബജറ്റായിരുന്നു. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ പദ്ധതി വഴി സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസം ലഭിക്കും. 2000 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അടുത്ത സാന്പത്തിക വർഷം മുതൽ 18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിച്ചു തുടങ്ങും. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡൽഹി സർക്കാരിന്‍റെ ഈ പ്രഖ്യാപനം രാഷ്‌ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും സഖ്യമാണ് ഇത്തവണ ഡൽഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.


ഹിമാചലിൽ 1500 രൂപ

സിംല: ഹിമാചൽപ്രദേശിൽ 18-60 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ പെൻഷൻ നല്കുമെന്നു മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു. ഈ സാന്പത്തികവർഷം പദ്ധതിക്കു തുടക്കം കുറിക്കും. കോൺഗ്രസിന്‍റെ പത്തു ഗാരന്‍റികളിലൊന്നാണിത്.