വധഭീഷണി: സുരക്ഷ വേണമെന്ന് നവീൻ ജിൻഡാൽ
വധഭീഷണി: സുരക്ഷ വേണമെന്ന്  നവീൻ ജിൻഡാൽ
Thursday, June 30, 2022 1:56 AM IST
ന്യൂഡൽഹി: മതനിന്ദയുടെ പേരിൽ ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ട നവീൻ ജിൻഡാലിന് ഉദയ്പുർ സംഭവത്തിന്‍റെ പിറ്റേന്ന് വധഭീഷണി.

ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യലാലിനെ കഴുത്തറത്തുകൊല്ലുന്നതിന്‍റെ വീഡിയോ ഉൾപ്പെടെ ചേർത്തുള്ള ഭീഷണിയാണ് ഇ മെയിലിലൂടെ ലഭിച്ചത്. ഇതേത്തുടർന്ന് തനിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കണമെന്ന് ബിജെപി ഡൽഹി ഘടകം മുൻ മേധാവിയായ നവീൻ ജിൻഡാൽ പോലീസിനെ സമീപിച്ചു.

ഇന്നലെ രാവിലെ ആറേമുക്കാലോടെയാണ് മൂന്ന് ഈ മെയിലുകൾ നവീൻ ജിൻഡാലിനു ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും നൂറുകണക്കിന് ഭീഷണിസന്ദേശങ്ങളാണ് ലഭിക്കുന്നതെന്ന് നവീൻ ജിൻഡൽ പറഞ്ഞു.


മതനിന്ദയുടെ പേരിൽ ബിജെപി ഡൽഹിഘടകം മാധ്യമവിഭാഗം തലവനായ നവീൻ ജിൻഡാലിനെ കഴിഞ്ഞമാസമാണ് ബിജെപിയിൽനിന്ന് പുറത്താക്കിയത്. ദേശീയവക്താവ് നൂപുർ ശർമയെയും ഇതോടൊപ്പം പുറത്താക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.