ന്യൂഡൽഹി: കാർഷിക വായ്പയ്ക്ക് കേന്ദ്രസർക്കാരിന്‍റെ വിള ഇൻഷ്വറൻസ് പദ്ധതി നിർബന്ധിതമല്ലാതാക്കി. കർഷകർക്കു താത്പര്യമുണ്ടെങ്കിൽ മാത്രം ഇൻഷ്വറൻസ് എടുത്താൽ മതി എന്നു കേന്ദ്രമന്ത്രിസഭ ഇന്നലെ തീരുമാനിച്ചു.

കർഷകസംഘടനകളുടെ നിവേദനം പരിഗണിച്ചാണിത്. പ്രധാനമന്ത്രി ഫസൽ ബീമയോജനയിലെ റീസ്ട്രക്‌ച്ചേഡ് വെതർ ബേസ്ഡ് ക്രോപ് ഇൻഷ്വറൻസ് സ്കീമിലോ ചേർന്നാലേ കാർഷിക വായ്പ നല്കൂ എന്ന വ്യവസ്ഥയാണു മാറ്റുന്നത്.