സി.വി. പാപ്പച്ചൻ ഉൾപ്പെടെ കേരള പോലീസിലെ 10 പേർക്കു പോലീസ് മെഡൽ
സി.വി. പാപ്പച്ചൻ ഉൾപ്പെടെ കേരള പോലീസിലെ  10 പേർക്കു പോലീസ് മെഡൽ
Sunday, January 26, 2020 1:41 AM IST
ന്യൂഡൽഹി: മുൻ ഫുട്ബോൾ താരം സി.വി. പാപ്പച്ചൻ ഉൾപ്പെടെ കേരള പോലീസിലെ പത്ത് ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്‌ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ 286 പേരും വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് 93 പേരും അർഹരായി. ജമ്മു കാഷ്മീർ പോലീസിനാണ് ഏറ്റവും കൂടുതൽ ധീരതാ മെഡൽ ലഭിച്ചത്- 108 പേർക്ക്.

സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലിന് 657 പേരാണ് അർഹരായത്. കൊച്ചി സിബിഐയിലെ അഡീഷണൽ സൂപ്രണ്ട് ടി.വി. ജോയിക്കും ലക്നൗ എസ്ബിഐ അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ സിന്തിയ പണിക്കർക്കും വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചു.

കേരളത്തിൽനിന്നു സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ നേടിയവരിൽ കെ. മനോജ് കുമാർ (എസ്പി ആൻഡ് അസിസ്റ്റൻഡ് ഡയറക്ടർ, തൃശൂർ), സി.വി. പാപ്പച്ചൻ (ഡെപ്യൂട്ടി കമൻഡാന്‍റ്, ഐആർബി, തൃശൂർ), എസ്. മധുസൂദനൻ (ഡിവൈഎസ്പി, പത്തനംതിട്ട), എസ്. സുരേഷ് കുമാർ (ഡിവൈഎസ്പി, ചങ്ങനാശേരി), എൻ. രാജൻ (ഡിവൈ എസ്പി, കോട്ടയം), കെ.സി. ഭുവനേന്ദ്ര ദാസ് (എസ്‌സിപിഒ, വിഎസിബി, ആലപ്പുഴ), കെ. മനോജ് കുമാർ (എഎസ്ഐ, കണ്ണൂർ), എൽ. സലോമോൻ (അസിസ്റ്റൻഡ് കമാൻഡന്‍റ്, ഐആർബി, ത്രിശൂർ), പി. രാഗേഷ് (എഎസ്ഐ, ക്രൈംബ്രാഞ്ച്), കെ. സന്തോഷ് കുമാർ (എഎസ്ഐ, സ്പെഷൽ ബ്രാഞ്ച്, തൃശൂർ) എന്നിവർ ഉൾപ്പെടുന്നു.

അർധസൈനിക വിഭാഗത്തിൽ നിന്നു ജിനി ജോബ് റോസമ്മ (ലേഡി ഇൻസ്പെക്ടർ, സിഐഎസ്എഫ് എഫ്എസിടി, ഉദ്യോഗമ‌ണ്ഡൽ), പി. മുരളീധരൻ (ഇൻസ്പെക്ടർ, സിആർപിഎഫ്, പള്ളിപ്പുറം), ജി. ഗിരിഭദ്രൻ (സബ് ഇൻസ്പെക്ടർ, സിആർപിഎഫ്, പള്ളിപ്പുറം), ടി.ജെ. വിജയൻ (ഇൻസ്പെക്ടർ, സിആർപിഎഫ്, റായ്പുർ), പുഷ്പ ജോഷി (ഓഫീസ് സൂപ്രണ്ടന്‍റ്, സിബിഐ ന്യൂഡൽഹി), ഹരീഷ് ഗോപിനാഥൻ നായർ (ഡിസിഐഒ, എസ്ഐബി തിരുവനന്തപുരം, ആഭ്യന്തര മന്ത്രാലയം), ചന്ദ്രൻ കരുണാകരൻ (എൻഐഎ ഹെഡ് കോണ്‍സ്റ്റബിൾ, കൊച്ചി), പി.പി. ജോയി (റെയിൽവേ എഎസ്‌സി, നവി മുംബൈ), എൻ.ജി. ആന്‍റണി സുരേഷ് (ഓഫീസർ ഇൻ ചാർജ്, മണിപുർ), സുദർശൻ കുമാർ (എസ്ഐ, എൻസിആർബി), കെ.രാജശേഖരൻ (സിആർപിഎഫ്, ആവഡി), സുരേഷ്കുമാർ (എഎസ്ഇ, സിഐഎസ്എഫ്, ഉറി), പി. ഭാസ്കരൻ (എസ്ഐ, പുതുച്ചേരി), സ്റ്റീഫൻ മാത്യു ആന്‍റണി (അസിസ്റ്റന്‍റ് കമ്മീഷണർ, ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്, മുംബൈ) തുടങ്ങിയവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.


വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ ഫയർ സർവീസ് മെഡലിനു ഡി. ബലറാം ബാബു (അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ), പി.എസ്. ശ്രീ കിഷോർ (അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ) എന്നിവരും സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ ഫയർ സർവീസ് മെഡൽ പട്ടികയിൽ പി. അജിത് കുമാർ (സ്റ്റേഷൻ ഓഫീസർ), എ.വി. അയൂബ് ഖാൻ (ലീഡിംഗ് ഫയർമാൻ) എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.

ജയിൽ വിഭാഗത്തിൽനിന്നുള്ള വിശിഷ്ട സേവനത്തിനുള്ള പുരസ്കാരങ്ങളിൽ തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ട് ഡി.സത്യരാജ്, കോഴിക്കോട് സ്പെഷ്യൽ സബ്ജയിലിലെ അസിസ്റ്റന്‍റ് സുപ്രണ്ട് ഇ. കൃഷ്ണദാസ് എന്നിവരാണ് അവാർഡിന് അർഹരായത്.

സ്തുത്യർഹ സേവനത്തിനുള്ള അവാർഡ് വിഭാഗത്തിൽ എസ്. സന്തോഷ് ( ജയിൽ ഡിഐജി, സൗത്ത് സോണ്‍ തിരുവനന്തപുരം), പി. അനിൽ കുമാർ (മാവേലിക്കര സ്പെഷ ൽ സബ് ജയിൽ സുപ്രണ്ട്), കെ.വി. ജഗദീഷൻ (എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട്), കെ.എ. ബാബു( എറണാകുളം ജില്ലാ ജയിൽ അസിസ്റ്റന്‍റ് സൂപ്രണ്ട്), കെ.വി. രവീന്ദ്രൻ (കണ്ണൂർ സബ് ജയിൽ അസിസ്റ്റന്‍റ് സൂപ്രണ്ട്) എന്നിവരും അർഹരായി.

ഇ.പി. ഫിറോസിന് ഉത്തം ജീവൻ രക്ഷാ പഥക്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ധീരതക്കുള്ള ജീവൻ രക്ഷാ പഥക് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് ഈ പുരസ്കാരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നും മാസ്റ്റർ ഇ.പി ഫിറോസിന് മരണാനന്തര ബഹുമതിയായി ഉത്തം ജീവൻ രക്ഷാ പഥക് പുരസ്കാരം ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.