ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് 1 ലക്ഷം കോടി രൂപ
ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് 1 ലക്ഷം കോടി രൂപ
Sunday, December 8, 2019 12:29 AM IST
ന്യൂഡൽഹി: ഒരു വർഷം ഒരു ലക്ഷം കോടി രൂപയുടെ അധികവരുമാനം ഉറപ്പാക്കുന്ന വിധം ജിഎസ്ടിയിൽ വലിയ മാറ്റം വരുത്താൻ കേന്ദ്രം ആലോചിക്കുന്നു. നികുതി വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയുക്തമായ കമ്മിറ്റിയുടെ പരിഗണനയിലാണു നിർദേശം. അഞ്ചു ശതമാനം നിരക്ക് ഇരട്ടിപ്പിക്കുകയും 12 ശതമാനം സ്ലാബ് 18 ശതമാനം സ്ലാബിൽ ലയിപ്പിക്കുകയും ചെയ്യാനാണ് ആലോചന.

പ്രതിമാസം 1.18 ലക്ഷം കോടി രൂപ ജിഎസ്ടിയിൽ നിന്നു ലക്ഷ്യമിട്ടാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. പക്ഷേ എട്ടു മാസം പിന്നിട്ടിട്ടും മൂന്നു തവണയേ ഒരു ലക്ഷം കോടിക്കു മുകളിൽ നികുതിപിരിവ് എത്തിയുള്ളു. മറ്റു നികുതികളുടെ കാര്യത്തിലും പ്രതീക്ഷിച്ച വരവ് ഇല്ല. സാന്പത്തിക വളർച്ച കുറവാകുമെന്ന് ഉറപ്പായതിനാൽ നികുതി പിരിവ് വർധിപ്പിക്കാൻ നിരക്ക് കൂട്ടുകയേ മാർഗമുള്ളൂ എന്നു കേന്ദ്രം കരുതുന്നു.

വരുമാന വർധനയ്ക്കു രണ്ടു നിർദേശങ്ങളാണു പരിഗണനയിൽ ഉള്ളത്. ജിഎസ്ടി താഴത്തെ സ്ലാബിലെ നികുതി നിരക്ക് ഇരട്ടിപ്പിക്കുന്നതിനു പകരം ഒരു ശതമാനം മാത്രം കൂട്ടുക, ആർഭാട സാമഗ്രികളുടെ നികുതിയും സെസും കൂട്ടുക എന്നൊരു ബദൽ നിർദേശവും പരിഗണിക്കുന്നുണ്ട്.

ആദ്യ സ്ലാബിലെ നിരക്ക് ഇരട്ടിപ്പിക്കുകയും രണ്ടാം സ്ലാബ് മൂന്നാമത്തേതിൽ ലയിപ്പിക്കുകയും ചെയ്യുന്ന ഒന്നാമത്തെ നിർദേശത്തോടു മിക്ക സംസ്ഥാനങ്ങൾക്കും എതിർപ്പാണ്. നിത്യോപയോഗ സാധനങ്ങൾക്കും ഇടത്തരക്കാരുടെ ആവശ്യവസ്തുക്കൾക്കും വില കൂടും. ഇതു രൂക്ഷമായ എതിർപ്പിനു വഴിതെളിക്കുമെന്നു പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നു. ബദൽ നിർദേശവും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുമെങ്കിലും വർധന കുറവായിരിക്കും. ആർഭാട വസ്തുക്കൾക്കും സിഗരറ്റ് അടക്കം പുകയില വസ്തുക്കൾക്കും കോളകൾക്കും വില കൂടുന്നത് അത്ര പ്രശ്നമാവില്ല. എന്നാൽ, വാഹനങ്ങൾക്കു നികുതിയും സെസും കൂടിയാൽ വില്പന കുറയും എന്ന ഭയപ്പാടുണ്ട്.


ഈ മാസം 18നു ജിഎസ്ടി കൗൺസിൽ ചേരുന്നുണ്ട്. അതിനു മുന്പു സംസ്ഥാനങ്ങൾക്കു നിർദേശങ്ങൾ നൽകണം. ഈയാഴ്ചതന്നെ കമ്മിറ്റി നിർദേശങ്ങൾ ജിഎസ്ടി സെക്രട്ടേറിയറ്റിനു നൽകുമെന്നു കരുതപ്പെടുന്നു.

എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളായ ജിഎസ്ടി കൗൺസിലിന്‍റെ അധ്യക്ഷ കേന്ദ്രധനമന്ത്രിയാണ്.

ജിഎസ്ടി പിരിവ് കുറഞ്ഞതു മൂലം സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും വരവ് കുറഞ്ഞു. തന്മൂലം കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകേണ്ട നഷ്‌ടപരിഹാരത്തുക വർധിച്ചു. ഇതു നൽകാൻ ഇപ്പോഴത്തെ നികുതി പിരിവ് പോരാ. അതിനാൽ നികുതി വർധിപ്പിക്കാൻ സമ്മതിക്കണം എന്നാണു സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെടുന്നത്.

ജിഎസ്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ

ഒന്നാമത്തെ നിർദേശം

ജിഎസ്ടിയുടെ ഏറ്റവും താഴത്തെ സ്ലാബിലെ നികുതി അഞ്ചു ശതമാനത്തിൽ നിന്ന് ഒന്പതോ പത്തോ ശതമാനമാക്കുക.

ജിഎസ്ടിയുടെ രണ്ടാം സ്ലാബ് (12 ശതമാനം നികുതി) ഇല്ലാതാക്കുക. ഇതിലെ 243 ഇനങ്ങൾ 18 ശതമാനം നികുതി ഉള്ള മൂന്നാം സ്ലാബിലാക്കുക.

നികുതി ചുമത്താത്ത കുറേ ഇനങ്ങൾ കൂടി ജിഎസ്ടിയുടെ താഴ്ന്ന സ്ലാബിലേക്കു കൊണ്ടുവരിക.

ബദൽ നിർദേശം

ജിഎസ്ടിയുടെ താഴ്ന്ന സ്ലാബിലെ അഞ്ചുശതമാനം നികുതി ആറു ശതമാനമാക്കുക.

വാഹനങ്ങൾ, കോളകൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ഉയർന്ന നികുതി നിരക്കും (28 ശതമാനം) അവയ്ക്കുള്ള കോന്പൻസേഷൻ സെസും കൂട്ടുക.

നികുതി വലയിൽ വരാത്ത കുറേ ഇനങ്ങൾ കൂടി ജിഎസ്ടിയിൽ ആക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.