ഭുവനേശ്വർ: ലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം അതിന്‍റെ 98 ശതമാനം ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് ഐഎസ്ആർഒ തലവൻ കെ.ശിവൻ. സാങ്കേതികമായും ശാസ്ത്രീയമായുമുള്ള ലക്ഷ്യങ്ങളാണു ദൗത്യത്തിനുണ്ടായിരുന്നത്. ഇതിൽ സാങ്കേതിമായ ലക്ഷ്യങ്ങൾ ഏതാണ്ടു പൂർണമായും കൈവരിച്ചുവെന്നു പറയാം.

അതേസമയം, 14 ദിവസം പൂർത്തിയായ സ്ഥിതിക്കു വിക്രം ലാൻഡറിന്‍റെ ആയുസ് കഴിഞ്ഞതായി കണക്കാക്കുകയാണ്. എങ്ങനെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി വിവിധ തലങ്ങളിലെ വിദഗ്ധർ അടങ്ങിയ ദേശീയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഓർബിറ്റർ നേരത്തെ നിശ്ചയിച്ചിരുന്ന ശാസത്രീയ പരിശോധനകൾ കൃത്യമായി ചെയ്യുന്നുണ്ട്. അതിൽനിന്നു ലഭിച്ച ചിത്രങ്ങൾ ഏറെ മികച്ചതാണ്.


ഒരു വർഷത്തെ ആയുസാണ് ആദ്യം നിശ്ച‍യിച്ചിരുന്നതെങ്കിലും ഏഴര വർഷം വരെ പ്രവർത്തിക്കാൻ ഓർബിറ്ററിനാകും. അടുത്തം വർഷം മറ്റൊരു ചാന്ദ്രദൗത്യം നടത്താൻ പദ്ധതിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അതേക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല - ശിവൻ പറഞ്ഞു.